Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പയ്യന്നൂരില്‍ പ്രതിസന്ധി രൂക്ഷം; സിപിഎം വിടാനൊരുങ്ങി നാനൂറോളം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 07:30 am IST
inKerala

കണ്ണൂര്‍: സിപിഎമ്മിലെ വിഭാഗീയത സംഘര്‍ഷത്തിലെത്തിയതോടെ പയ്യന്നൂരില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം പുറത്തേക്ക്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കടുത്ത വിഭാഗീയത നിലനില്ക്കുന്ന പയ്യന്നൂര്‍ കാര പ്രദേശത്തെ സിപിഎം പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും നിലപാടിലുറച്ച് നില്ക്കുന്നതോടെയാണ് ഒരു വിഭാഗം പാര്‍ട്ടിക്കെതിരെ തിരിയുന്നത്. കാര പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ മറ്റൊരു പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെത്തി അക്രമിച്ച സംഭവമാണ് പ്രശ്‌നത്തിന് തുടക്കം.

കൃത്യമായ നിലപാടെടുത്തില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന കടുത്ത നിലപാടിലാണ് പ്രദേശത്തെ നാനൂറോളം പേര്‍. പ്രശ്‌നത്തില്‍ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയിട്ടും പരിഹാരമാകാത്തതോടെ കാര വെസ്റ്റ്, കാര നോര്‍ത്ത്, കാര സൗത്ത് ബ്രാഞ്ചുകളില്‍ സമ്മേളനങ്ങള്‍ നടന്നില്ല. എട്ട് മാസത്തിലേറെയായി മൂന്ന് ബ്രാഞ്ചുകളിലെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ജില്ലാ നേതൃത്വവുമായി യാതൊരുവിധ ചര്‍ച്ചയ്‌ക്കുമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രമേ ഇനി ചര്‍ച്ചയുള്ളു എന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.

ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചതോടെ എം.വി. ജയരാജന്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് 340 പേര്‍ ഒപ്പിട്ട പരാതിയാണ് എം.വി. ഗോവിന്ദനും എം.വി. ജയരാജനും നല്കിയത്. നടപടിയുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും ശാസനയിലൊതുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാല്‍ അക്രമിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ബ്രാഞ്ച് കമ്മിറ്റികള്‍ സ്വീകരിക്കുന്നത്. ലോക്കല്‍, ഏരിയാ കമ്മിറ്റികളും കടുത്ത നടപടിയിലേക്ക് പോകേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മേല്‍ഘടകം തങ്ങള്‍ക്ക് എതിരെ നില്ക്കുന്നുവെന്ന വികാരമാണ് മൂന്ന് ബ്രാഞ്ച് കമ്മിറ്റികളിലുമുള്ളത്.

എതിര്‍ വിഭാഗത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചാല്‍ അവരെ അനുകൂലിക്കുന്നവരും പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട്. ഇരു വിഭാഗത്തെയും പിണക്കാതെ പരമാവധി നടപടി വൈകിപ്പിക്കുകയെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. കടുത്ത നിലപാടിലേക്ക് പോകാന്‍ കീഴ്ഘടകത്തെ നി
ര്‍ബന്ധിച്ചതും ഈ നിലപാടാണ്.

Tags: PayyannurCPM KannurCPM Crisisleave CPM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.