Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്വാറി നടത്തുന്നതും ന്യൂനപക്ഷാവകാശമെന്ന്! അധികാരവും ചട്ടവും ലംഘിച്ച് ന്യൂനപക്ഷ കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 12:04 pm IST
inKerala

കോഴിക്കോട്: സംസ്ഥാനത്ത് ക്വാറി നടത്താന്‍ ന്യൂനപക്ഷത്തിന് പ്രതേ്യക അവകാശമുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍. ക്വാറിക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ നല്‍കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്.

ഭരണഘടന പ്രകാരം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് ന്യൂനപക്ഷ കമ്മിഷന്റെ ചുമതല. രാജ്യത്ത് ക്വാറി തുടങ്ങാന്‍ ഒരു ന്യൂനപക്ഷത്തിനും ഭരണഘടന പ്രത്യേക അവകാശം നല്കിയിട്ടില്ല. വിദ്യാഭ്യാസ അവകാശത്തിലും സ്ഥാപനങ്ങള്‍ നടത്തുന്നതിലും മാത്രമാണ് സംരംഭങ്ങളുടെ കാര്യത്തില്‍ അവകാശമുള്ളത്. എന്നിരിക്കെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദിന്റെ വിവാദ ഉത്തരവ്.

2024 ജൂണ്‍ 27 നാണ് ഉത്തരവ് ഇറക്കിയത്. എംസിഒപി നമ്പര്‍ 02/2024/ടിവിഎം നമ്പര്‍ ഉത്തരവിന് ആധാരമായ പരാതിക്കാരന്‍ കണ്ണൂര്‍ തളിപ്പറമ്പ് ആലക്കോട് സ്വദേശി മാത്യു ജെ. ആണ്. മാത്യു ആലക്കോട് ഗ്രാനൈറ്റ് ബിസിനസ് നടത്തുന്നയാളാണ്.

സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി ചെയര്‍മാന്‍, നാഷണല്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, മൈനിങ് ആന്‍ഡ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. ഡോ. കെ.എം. രാംചന്ദര്‍, ഇകെഎസ്പിഇആര്‍ടി കണ്‍സള്‍ട്ടന്റ് ഡോ. സക്കീര്‍ എസ്. പിള്ള എന്നിവരാണ് എതിര്‍കക്ഷികള്‍. പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും പരാതിക്കാരന്‍ ഹാജരാക്കിയിട്ട് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാണ് ക്വാറി തുടങ്ങാന്‍ അനുമതി നല്കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി തടസം നില്ക്കുന്നു എന്നാണ് പരാതിക്കാരനായ ക്വാറി ഉടമയുടെ വാദം. ഇതേ പ്രദേശത്ത് മറ്റൊരാള്‍ക്ക് ക്വാറി തുടങ്ങാന്‍ അനുമതി നല്കിയിട്ട് തന്നോട് വിവേചനം കാണിക്കുന്നുവെന്നാണ് ആക്ഷേപം ഉന്നയിച്ചത്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതന്യൂനപക്ഷ സംരക്ഷണവും തുല്യനീതിയും തുല്യ അവകാശവും ലഭ്യമാക്കണമെന്നായിരുന്നു ക്വാറി ഉടമയുടെ ആവശ്യം. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മിഷന്റെ വിചിത്രമായ ഉത്തരവ്. രേഖകള്‍ പരിശോധിച്ച് ആവശ്യമായ പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ഒരു മാസത്തിനകം നല്‍കാനാണ് സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് കമ്മിഷന്‍ നിര്‍ദേശം നല്കിത്. പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു ക്വാറിക്കു നല്കിയ ലൈസന്‍സ് സംബന്ധിച്ചുള്ള കേസ് കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയില്‍ തീര്‍പ്പാകാതെ കിടക്കുകയുമാണ്.

മൂന്നു തരത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ഉത്തരവ് ചട്ടലംഘനം നടത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ക്വാറി നടത്താന്‍ ഭരണഘടനാപരമായ അവകാശമൊന്നുമില്ല. കമ്മിഷന് ഒരു സര്‍ക്കാര്‍ സംവിധാനത്തോട് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ നിര്‍ദേശിച്ച് ഉത്തരവ് കൊടുക്കാന്‍ അധികാരമില്ല. പരാതിക്കാരന്റെ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പ്രദേശത്ത് ക്വാറിക്ക് കൊടുത്ത അനുമതിയില്‍ ട്രൈബ്യൂണലില്‍ കേസ് നടക്കുകയാണ്. എല്ലാ ചട്ടവും അധികാര പരിധികളും ലംഘിച്ച ന്യൂനപക്ഷ കമ്മിഷന്റെ നടപടി പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

Tags: Chairmanquarryminority commission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.