Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശ് കലാപം; പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു: മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 11:38 pm IST
in Kerala
ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച 'കത്തുന്ന ബംഗ്ലദേശ്' സംവാദം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച 'കത്തുന്ന ബംഗ്ലദേശ്' സംവാദം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ബംഗ്ലാദേശില്‍ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന കലാപം പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു എന്ന് മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

അയല്‍പക്കത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുദ്ദേശിച്ചുള്ള നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് എതിര്‍ത്തെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച ‘കത്തുന്ന ബംഗ്ലദേശ്’ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ കലാപത്തെത്തുടര്‍ന്ന് നമ്മുടെ രാജ്യത്തും ഇത്തരം സാഹചര്യങ്ങളും സംഭവങ്ങളും എന്നുണ്ടാകുമെന്ന ചോദ്യങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നത് ഏറെ ആശങ്കയും ഉത്കണ്ഠയുമുണ്ടാക്കുന്നതാണ്. ഏത് രാജ്യത്തും സ്ഥിരതയുള്ള ഭരണവും ജനക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും ഉണ്ടാകണമെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നയം. ഒരു രാജ്യത്തെയും അസ്ഥിരപ്പെടുത്താനോ ആ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാനോ നമ്മളൊരിക്കലും മുതിര്‍ന്നിട്ടില്ല. ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളായാല്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും മൗനി ബാബകളാവുമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ഹിന്ദു ന്യൂനപക്ഷത്തിന് ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലെന്നതാണോ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടെന്നും മുരളീധരന്‍ ചോദിച്ചു.

അയല്‍പക്കത്ത് സുസ്ഥിരമായ ജനാധിപത്യ ഭരണകൂടങ്ങള്‍ ഉണ്ടാവണമെന്നതാണ് ഇന്ത്യയുടെ താല്‍പര്യം. എന്നാല്‍ ബംഗ്ലാദേശില്‍ കുഴപ്പമുണ്ടാക്കുന്ന ജമാ അത്തെ ഇസ്ലാമിക്ക് ബംഗ്ലാ വികാരമോ ജനാധിപത്യ ബോധമോ ഇല്ലെന്നും മതവികാരം മാത്രമാണ് ഉള്ളതെന്നും മുരളീധരന്‍ പറഞ്ഞു. ഹിന്ദു സമൂഹത്തിന് നേരെ അക്രമം നടന്നാല്‍ കണ്ടില്ല എന്ന് നടിക്കുന്നവരുടെ കാപട്യം ജനം തിരിച്ചറിയും. ലോകാസമസ്താ സുഖിനോ ഭവന്തു എന്നതാണ് ഭാരതത്തിന്റെ ആപ്തവാക്യം. ദലൈലാമ മുതല്‍ ഷേഖ് ഹസീന വരെ അഭയം തേടി ഇന്ത്യയില്‍ വരുന്നതിന്റെ കാരണം നമ്മുടെ സനാതനപാരമ്പര്യമാണ്. ഒരു മത തീവ്രവാദത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ ശക്തിയെ തകര്‍ക്കാനായിട്ടില്ല. അതിന്റെ കാരണം ഈ രാജ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളാണ് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കോ കണ്‍വീനര്‍ യുവരാജ് ഗോകുല്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ സന്തോഷ്, സംസ്ഥാന സമിതിയംഗം ഡോ. പി.എസ.് മഹേന്ദ്രകുമാര്‍, അര്‍ജുന്‍ മാധവ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: V. MuralidharanCitizenship Amendment ActBangladesh insurgency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

ജാഗ്രതാ യാത്രാനായകന്‍ വി മുരളീധരന്‍ സംസാരിക്കുന്നു.
Kerala

മയക്കുമരുന്ന് വിപത്ത് തടയാന്‍ നിയമഭേദഗതി വേണം: വി. മുരളീധരന്‍

Kerala

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍: വി മുരളീധരന്‍ നയിക്കുന്ന ലഹരിവിരുദ്ധ ജാഗ്രതാ യാത്ര മാര്‍ച്ച് 29ന്

News

വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.