Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

ജാതിവിവേചനത്തില്‍ കുടുക്കി വി. മുരളീധരന്റെ രാഷ്‌ട്രീയ ഭാവി കേരളത്തില്‍ നശിപ്പിക്കാമെന്ന് കരുതുന്ന വി.ശിവന്‍കുട്ടി, മന്ത്രി നളിനി കൂട്ടുകെട്ടിന് കിടുക്കന്‍ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 08:15 pm IST
in Kerala

തിരുവനന്തപുരം: ജാതിവിവേചനത്തില്‍ കുടുക്കി വി. മുരളീധരന്റെ രാഷ്‌ട്രീയ ഭാവി കേരളത്തില്‍ നശിപ്പിക്കാമെന്ന് കരുതുന്ന വി.ശിവന്‍കുട്ടി, മന്ത്രി തുളസി കൂട്ടുകെട്ടിന് കിടുക്കന്‍ മറുപടി. കേന്ദ്രമന്ത്രിയായിരിക്കെ ആദിവാസി ഊരുകളില്‍ അവരുമായി ജാതിയുടെ അതിര്‍വരമ്പില്ലാതെ പെരുമാറുന്ന മുരളീയേട്ടന്റെ ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്ന ഒന്നാണ്.

അഗളി അട്ടപ്പാടിയില്‍ ഒരു കെട്ടിട ഉദ്ഘാടനത്തിന് പോയപ്പോള്‍ അബ്ബന്നൂരിലെ മണി-വള്ളി ദമ്പതികളുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നിർവഹിക്കാൻ ക്ഷണിച്ചതും കുഞ്ഞിന് മല്ലീശ്വരക്ഷേത്രത്തിന് അഭിമുഖമായി നിന്ന് പേരിട്ടതും പിന്നീട് വള്ളി വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച് ഊരില്‍ നിന്നും മടങ്ങിയ അനുഭവവും മുരളീധരന്‍ പങ്കുവെച്ചിരുന്നു.

ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രത്തിന് എന്ന ചൊല്ല് അര്‍ത്ഥവത്താക്കുന്നതാണ് ഈ ഫോട്ടോകള്‍. ഒന്ന് ആദിവാസികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന മുരളിയേട്ടനാണെങ്കില്‍ മറ്റൊന്നില്‍ ആദിവാസിക്കുഞ്ഞിന് പേരു നല്‍കുന്ന മുരളീധരനെയും കാണാം. എത്രത്തോളം ഇഴയടുപ്പത്തോടെയാണ് വി. മുരളീധരന്‍ പെരുമാറുന്നതെന്ന് ഈ ചിത്രങ്ങള്‍ പറഞ്ഞുതരും.

അവസരം കിട്ടിയപ്പോള്‍ വി. ശിവന്‍കുട്ടിയ്‌ക്കൊപ്പം കോണ്‍ഗ്രസ് മന്ത്രിയായ തുളസിയും കൂടി ചേര്‍ന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ബിജെപി നേതാക്കളെ ജാതിവെറിയില്‍ കുടുക്കുക എന്ന അജണ്ടയില്‍ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടാണ് എന്നാണ് ഇത് തെളിയിക്കുന്നത്. അഞ്ചുപതിറ്റാണ്ടായി പൊതുപ്രവര്‍ത്തനരംഗത്തുള്ള മുരളീധരന്‍ എന്താണ് എന്ന് അറിഞ്ഞിട്ടും ജാതിക്കളിയില്‍ ഇദ്ദേഹത്തെ കൊന്നു കുഴിച്ചുമൂടാം എന്ന് ധരിക്കുന്നത് എത്ര വിഡ്ഢിത്തമാണ്. നേരമില്ലാത്തതിനാലാണ് വി. മുരളീധരന്‍ ആ മിഠായി കുഞ്ഞുങ്ങള്‍ക്ക് നല്‍കാതെ ഓരോ ടേബിളിനും അരികില്‍ വെച്ചതെന്ന് വിശദീകരിച്ചിട്ടും ഒരു നേതാവിനെതിരെ ഇല്ലാത്ത ജാതിവിവേചനം ആരോപിക്കാന്‍ ശ്രമിക്കുന്നത് എത്ര ചീപ് പൊളിറ്റിക്സാണെന്ന് ആദിവാസി ഊരിലെ ഈ ചിത്രങ്ങള്‍ തെളിയിക്കും.

കഴക്കൂട്ടത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയമാണ് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരു പോലെ വിറളി പിടിപ്പിക്കുന്നത്. മുരളീധരനാകട്ടെ കഴക്കൂട്ടത്തെ ഹൃദയമിടിപ്പിനൊപ്പം ചേര്‍ന്ന് നടക്കുകയാണ്. ഇനി ഒരിയ്‌ക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത മണ്ഡലമായി കഴക്കൂട്ടം മാറുമോ എന്ന ഭയമാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും. മുരളീധരന്റെ പ്രതിച്ഛായ ജാതിവിവേചനആരോപണത്തിലൂടെ തകര്‍ക്കാമെന്ന് കരുതിയാണ് ശിവന്‍കുട്ടിയ്‌ക്കൊപ്പം പിന്നാക്ക ജാതിക്കാരിയായ മന്ത്രി തുളസിയെയും ഇറക്കിയിരിക്കുന്നത്. പക്ഷെ കഴക്കൂട്ടത്തെ ജനങ്ങള്‍ക്ക് മുരളീയേട്ടനെ അറിയാം. വിവാഹം, മരണം, ജനനം അങ്ങിനെ എല്ലാ സംഭവവികാസങ്ങളിലും മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം ജാതി, മത വിവേചനങ്ങളില്ലാതെ ചേര്‍ന്നൊഴുകുകയാണ് വി. മുരളീധരന്‍. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി ശിവന്‍കുട്ടിയും തുളസിയും ഇറങ്ങിയാല്‍ കഴക്കൂട്ടത്തുകാര്‍ അതിനെ ചിരിച്ചുതള്ളുമെന്നുറപ്പ്.

Tags: AgaliPalakkadV. MuralidharanattappadyLatest newsTribal familyMuralidharan with tribals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)
Football

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

Football

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)
Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.