Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മോദിയോട് എങ്ങിനെ നന്ദി പറയണമെന്നറിയാതെ ഷേഖ് ഹസീന; ഹസീനയെ രക്ഷിച്ച് ഇന്ത്യ; യുപിയിലെ ഗാസിയാബാദില്‍ ഹസീന വിമാനമിറങ്ങി

പ്രധാനമന്ത്രി ഷേഖ് ഹസീനയെ കലാപകാരികളില്‍ നിന്നും രക്ഷിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച് സര്‍ക്കാര്‍. ഉത്തര്‍പ്രദേശീലെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഷേഖ് ഹസീന വിമാനമിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 07:49 pm IST
inWorld

ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ കലാപകാരികളില്‍ നിന്നും രക്ഷിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച് സര്‍ക്കാര്‍. ഉത്തര്‍പ്രദേശീലെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഷേഖ് ഹസീന വിമാനമിറങ്ങി.

തിങ്കളാഴ്ച വൈകുന്നേരം 5.36നാണ് ഷേഖ് ഹസീനയെ വഹിച്ചുള്ള വിമാനം ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ ഷേഖ് ഹസീനയെ സ്വീകരിച്ചു. എങ്ങിനെ പ്രധാനമന്ത്രി മോദിയോട് നന്ദി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഷേഖ് ഹസീന. അവരുടെ സഹോദരി ഷേഖ് ഷഹാനയും കൂടെയുണ്ട്.

ദല്‍ഹിയില്‍ വിമാനമിറങ്ങുമെന്ന് കരുതി; ബീഹാറിന് മുകളിലെത്തിയ വിമാനം യുപിയിലേക്ക്
ഷേഖ് ഹസീന ദല്‍ഹിയിലേക്ക് തിരിച്ചെന്നായിരുന്നു പൊതുവായ അഭ്യൂഹം. ഇന്ത്യയുടെ രഹസ്യഏജന്‍സികള്‍ അതീവജാഗ്രതയോടെ ഷേഖ് ഹസീനയുടെ സി130 വിമാനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അഞ്ചിനും 5.15നും ഇടയ്‌ക്ക് ദല്‍ഹിയില്‍ എത്തുമെന്ന് പറഞ്ഞ വിമാനം ബീഹാറിലെ പട്നയ്‌ക്ക് മുകളില്‍ എത്തിയതോടെ ദിശ മാറി പറന്ന് യുപിയിലെ ഗാസിയാബാദിലെ വിമാനത്താവളത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതെല്ലാം രഹസ്യഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ തന്നെ നിര്‍ദേശമനുസരിച്ചായിരിക്കാം. പൊടുന്നനെ ദല്‍ഹി പോലെ തിരക്കുള്ള വിമാനത്താവളത്തില്‍ നന്നും അധികം തിരക്കില്ലാത്ത ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഹസീനയെ ഇറക്കിയത്. ഷേഖ് ഹസീനയുടെ സുരക്ഷ ഉറപ്പാക്കാന്‍ ദല്‍ഹിയില്‍ വിമാനമിറങ്ങും എന്ന പ്രചരണവും പിന്നീട് യുപിയിലെ‍ വിമാനത്താവളത്തില്‍ ഹസീനയെ ഇറക്കിയതും രഹസ്യ ഏജന്‍സികളുടെ തന്ത്രമായിരുന്നുവെന്ന് വേണം കരുതാന്‍.

മോദിയുടെ അടുത്ത സുഹൃത്തായ ഷേഖ് ഹസീന

പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഷേഖ് ഹസീന. ഒരു അടുത്ത സഹോദരനെപ്പോലെയാണ് മോദിയെ ഷേഖ് ഹസീന കാണുന്നത്. ഈ അടുത്തിടെയും അവര്‍ ഏതാനും നാളുകള്‍ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു.

വൈകാതെ ഹസീന ലണ്ടനിലേക്ക് തിരിക്കുമെന്ന് കരുതുന്നു. ബംഗ്ലാദേശിലെ കലാപത്തെതുടര്‍ന്ന് സഹോദരിക്കൊപ്പമാണ് ഷേഖ് ഹസീന രാജ്യം വിട്ടത്.

ബംഗ്ലാദേശില്‍ നിന്നും ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തിയേക്കുമെന്ന ആശങ്കയിലാണ് ഇന്ത്യ. ഇത് തടയാന്‍ അതിര്‍ത്തികളില്‍ സൈനികവിന്യാസം ശക്തമാക്കി. ബംഗ്ലാദേശിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. നിരവധി പേര്‍ മരിച്ചെന്ന് മാത്രമല്ല കലാപം നിലയ്‌ക്കാതെ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ഷേഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്.

മതമൗലിക വാദികളായ ഇസ്ലാമിസ്റ്റുകളാണ് ഈ കലാപത്തിന് പിന്നിലെന്നും ആരോപണമുണ്ട്. പാകിസ്ഥാന്‍ അനുകൂലികളായ അവര്‍ക്ക് ഷേഖ് ഹസീനയുടെ ജനാധിപത്യ ശൈലികള്‍ സ്വീകാര്യമായിരുന്നില്ല. യഥാര്‍ത്ഥ കലാപകാരികളെ മറയില്‍ നിര്‍ത്തി യുവാക്കളുടെ കലാപം എന്ന രീതിയിലാണ് ബംഗ്ലാദേശിലെ സിവില്‍ സൊസൈറ്റികളും ഇസ്ലാമിക സംഘടനകളും എന്‍ജിഒകളും ഈ കലാപത്തിനെ വിശേഷിപ്പിക്കുന്നത്.

 

 

Tags: modiBangladeshSheikh HasinaBangladesh violenceSheikhHasinaGenZrevolution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.