Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയം ഇനി റബ്ബറിന്റെ മാത്രം നഗരമല്ല, ഡോക്ടര്‍മാരെ ഒരുക്കുന്ന പണിപ്പുര കൂടിയാണ്; ഇന്ത്യയുടെ നീറ്റ് ഭൂപടത്തില്‍ മൂന്നാം സ്ഥാനത്ത് കോട്ടയം

കോട്ടയം ഇതുവരെ അറിയപ്പെട്ടിരുന്നത് റബ്ബറിന്റെ നാട് എന്നാണെങ്കില്‍ ഇനി ഡോക്ടര്‍മാരെ ഒരുക്കിയെടുക്കുന്ന പണിപ്പുര കൂടിയായി ഈ നഗരം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡോക്ടര്‍മാരാകാനുള്ള നീറ്റ് പ്രവേശനപരീക്ഷയുടെ ഭൂപടത്തില്‍ കോട്ടയം സ്ഥാനം പിടിച്ചുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 05:25 pm IST
in Kerala

കോട്ടയം: കോട്ടയം ഇതുവരെ അറിയപ്പെട്ടിരുന്നത് റബ്ബറിന്റെ നാട് എന്നാണെങ്കില്‍ ഇനി ഡോക്ടര്‍മാരെ ഒരുക്കിയെടുക്കുന്ന പണിപ്പുര കൂടിയായി ഈ നഗരം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡോക്ടര്‍മാരാകാനുള്ള നീറ്റ് പ്രവേശനപരീക്ഷയുടെ ഭൂപടത്തില്‍ കോട്ടയം സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇനി മലയാളി കുട്ടികള്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടേയ്‌ക്ക് ഒഴുകിയെത്തും.

ഈയിടെ നഗരങ്ങളിലെ പരീക്ഷകേന്ദ്രങ്ങള്‍ തിരിച്ചുള്ള റാങ്ക് ലിസ്റ്റ് സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍. ഇക്കുറി രാജസ്ഥാനിലെ രണ്ട് നഗരങ്ങള്‍ കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ടോപ് റാങ്കുകള്‍ നേടിയ മൂന്നാമത്തെ നഗരം കേരളത്തിലെ കോട്ടയമാണ്.

നീറ്റില്‍ ഉയര്‍ന്ന റാങ്കു നേടിയവരില്‍ 55 എണ്ണം കൊയ്തെടുത്തത് രാജസ്ഥാനിലെ സികാര്‍ നഗരമാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റാങ്ക് കരസ്ഥമാക്കിയത് രാജസ്ഥാനിലെ തന്നെ കോട്ടയാണ്. ഇതോടെ സികാര്‍ എന്ന നഗരം നീറ്റ് പരീക്ഷയില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. പരമ്പരാഗതമായി അറിയപ്പെടുന്ന കോട്ടയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സികാറിന്റെ വരവ്. കോട്ട നേടിയെടുത്തത് 35 റാങ്കുകളാണ്. ഈ രണ്ട് നഗരങ്ങളിലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന നീറ്റ് കോച്ചിംഗ് സെന്‍ററുകളാണ് ഇവിടുത്തെ റാങ്കുകാരെ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളത്തിലെ കോട്ടയമാണ്. 25 ടോപ് റാങ്കുകളാണ് ഇവിടെ നേടിയത്. കോട്ടയത്തെ ചിന്മയ വിദ്യാലയ സ്കൂളാണ് കൂടുതല്‍ റാങ്ക് നേടിയത്. ഇവിടുത്തെ 386 കുട്ടികള്‍ പരീക്ഷയെഴുതി. അതില്‍ 10.4 ശതമാനം കുട്ടികള്‍ 720ല്‍ 600 മാര്‍ക്കില്‍ അധികം നേടിയവരാണ്. ഏറ്റവും കൂടുതല്‍ കിട്ടിയ മാര്‍ക്ക് 701 ആണ്. രണ്ട് കുട്ടികള്‍ 700 മാര്‍ക്ക് വീതവും നേടി. ഇതിന് പിന്നിലും കോട്ടയത്തെ ചില നീറ്റ് കോച്ചിംഗ് സെന്‍റര്‍ തന്നെയാണ്.

കോട്ടയം നഗരത്തെ നീറ്റ് ഭൂപടത്തില്‍ എത്തിച്ചതിന് പിന്നില്‍ പ്രധാനപങ്കുവഹിക്കുന്നത് പാലാ ബ്രില്ല്യന്‍സ് ആണ്. 1984ലാണ് പാലയിലെ ബ്രില്യന്‍സിന്റെ വിജയഗാഥ തുടങ്ങുന്നത്. വര്‍ഷം തോറും ഏകദേശം 30000 വിദ്യാര്‍ത്ഥികള്‍ ഇവിടെ നീറ്റ് പരീക്ഷയെഴുതുന്നു.

നാലാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത് ബീഹാറിലെ പട് ന നഗരമാണ്. ഇവിടെ 12 റാങ്കുകളാണ് കിട്ടിയത്.
ലഖ്നോ (35), കൊല്‍ക്കത്ത (27), ലാത്തൂര്‍ (25) എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉയര്‍ന്ന റാങ്കുകള്‍ നേടിയിരുന്നു. നാഗ് പൂര്‍ (20), ഫരീദാബാദ് (19), നന്ദേകട്ട് (18), ഇന്‍ഡോര്‍ (17) , കട്ടക് (16), കാന്‍പൂര്‍ (16) എന്നിങ്ങനെ മറ്റ് നഗരങ്ങളില്‍ നിന്നുള്ളവരും 700 മാര്‍ക്കിന് മുകളില്‍ നേടിയവരില്‍ ഉള്‍പ്പെടുന്നു.

Tags: Chinmaya Vidyalaya SchoolkottayamPalaNEET entranceRajasthan KotaSikarBihar PatnaBrilliance Pala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.