Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയം ഇനി റബ്ബറിന്റെ മാത്രം നഗരമല്ല, ഡോക്ടര്‍മാരെ ഒരുക്കുന്ന പണിപ്പുര കൂടിയാണ്; ഇന്ത്യയുടെ നീറ്റ് ഭൂപടത്തില്‍ മൂന്നാം സ്ഥാനത്ത് കോട്ടയം

കോട്ടയം ഇതുവരെ അറിയപ്പെട്ടിരുന്നത് റബ്ബറിന്റെ നാട് എന്നാണെങ്കില്‍ ഇനി ഡോക്ടര്‍മാരെ ഒരുക്കിയെടുക്കുന്ന പണിപ്പുര കൂടിയായി ഈ നഗരം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡോക്ടര്‍മാരാകാനുള്ള നീറ്റ് പ്രവേശനപരീക്ഷയുടെ ഭൂപടത്തില്‍ കോട്ടയം സ്ഥാനം പിടിച്ചുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 05:25 pm IST
in Kerala

കോട്ടയം: കോട്ടയം ഇതുവരെ അറിയപ്പെട്ടിരുന്നത് റബ്ബറിന്റെ നാട് എന്നാണെങ്കില്‍ ഇനി ഡോക്ടര്‍മാരെ ഒരുക്കിയെടുക്കുന്ന പണിപ്പുര കൂടിയായി ഈ നഗരം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡോക്ടര്‍മാരാകാനുള്ള നീറ്റ് പ്രവേശനപരീക്ഷയുടെ ഭൂപടത്തില്‍ കോട്ടയം സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇനി മലയാളി കുട്ടികള്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടേയ്‌ക്ക് ഒഴുകിയെത്തും.

ഈയിടെ നഗരങ്ങളിലെ പരീക്ഷകേന്ദ്രങ്ങള്‍ തിരിച്ചുള്ള റാങ്ക് ലിസ്റ്റ് സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍. ഇക്കുറി രാജസ്ഥാനിലെ രണ്ട് നഗരങ്ങള്‍ കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ടോപ് റാങ്കുകള്‍ നേടിയ മൂന്നാമത്തെ നഗരം കേരളത്തിലെ കോട്ടയമാണ്.

നീറ്റില്‍ ഉയര്‍ന്ന റാങ്കു നേടിയവരില്‍ 55 എണ്ണം കൊയ്തെടുത്തത് രാജസ്ഥാനിലെ സികാര്‍ നഗരമാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റാങ്ക് കരസ്ഥമാക്കിയത് രാജസ്ഥാനിലെ തന്നെ കോട്ടയാണ്. ഇതോടെ സികാര്‍ എന്ന നഗരം നീറ്റ് പരീക്ഷയില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. പരമ്പരാഗതമായി അറിയപ്പെടുന്ന കോട്ടയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സികാറിന്റെ വരവ്. കോട്ട നേടിയെടുത്തത് 35 റാങ്കുകളാണ്. ഈ രണ്ട് നഗരങ്ങളിലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന നീറ്റ് കോച്ചിംഗ് സെന്‍ററുകളാണ് ഇവിടുത്തെ റാങ്കുകാരെ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളത്തിലെ കോട്ടയമാണ്. 25 ടോപ് റാങ്കുകളാണ് ഇവിടെ നേടിയത്. കോട്ടയത്തെ ചിന്മയ വിദ്യാലയ സ്കൂളാണ് കൂടുതല്‍ റാങ്ക് നേടിയത്. ഇവിടുത്തെ 386 കുട്ടികള്‍ പരീക്ഷയെഴുതി. അതില്‍ 10.4 ശതമാനം കുട്ടികള്‍ 720ല്‍ 600 മാര്‍ക്കില്‍ അധികം നേടിയവരാണ്. ഏറ്റവും കൂടുതല്‍ കിട്ടിയ മാര്‍ക്ക് 701 ആണ്. രണ്ട് കുട്ടികള്‍ 700 മാര്‍ക്ക് വീതവും നേടി. ഇതിന് പിന്നിലും കോട്ടയത്തെ ചില നീറ്റ് കോച്ചിംഗ് സെന്‍റര്‍ തന്നെയാണ്.

കോട്ടയം നഗരത്തെ നീറ്റ് ഭൂപടത്തില്‍ എത്തിച്ചതിന് പിന്നില്‍ പ്രധാനപങ്കുവഹിക്കുന്നത് പാലാ ബ്രില്ല്യന്‍സ് ആണ്. 1984ലാണ് പാലയിലെ ബ്രില്യന്‍സിന്റെ വിജയഗാഥ തുടങ്ങുന്നത്. വര്‍ഷം തോറും ഏകദേശം 30000 വിദ്യാര്‍ത്ഥികള്‍ ഇവിടെ നീറ്റ് പരീക്ഷയെഴുതുന്നു.

നാലാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത് ബീഹാറിലെ പട് ന നഗരമാണ്. ഇവിടെ 12 റാങ്കുകളാണ് കിട്ടിയത്.
ലഖ്നോ (35), കൊല്‍ക്കത്ത (27), ലാത്തൂര്‍ (25) എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉയര്‍ന്ന റാങ്കുകള്‍ നേടിയിരുന്നു. നാഗ് പൂര്‍ (20), ഫരീദാബാദ് (19), നന്ദേകട്ട് (18), ഇന്‍ഡോര്‍ (17) , കട്ടക് (16), കാന്‍പൂര്‍ (16) എന്നിങ്ങനെ മറ്റ് നഗരങ്ങളില്‍ നിന്നുള്ളവരും 700 മാര്‍ക്കിന് മുകളില്‍ നേടിയവരില്‍ ഉള്‍പ്പെടുന്നു.

Tags: Chinmaya Vidyalaya SchoolkottayamPalaNEET entranceRajasthan KotaSikarBihar PatnaBrilliance Pala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.