Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇടത് സര്‍ക്കാരിനെതിരെ അടൂര്‍; ‘ഉള്ളൊഴുക്കി’ നെ ഐഎഫ്എഫ്കെ അവഗണിച്ചു; ഈ സിനിമ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അടൂര്‍

ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര ഫെസ്റ്റിവല്‍ കേരള (ഐഎഫ് എഫ് കെ) യില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 06:46 pm IST
in Entertainment

തിരുവനന്തപുരം: ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര ഫെസ്റ്റിവല്‍ കേരള (ഐഎഫ് എഫ് കെ) യില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. ഏത് നിഗൂഢശക്തിയാണ് പാര്‍വ്വതി തിരുവോത്തും ഉര്‍വ്വശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉള്ളൊഴുക്കിനെ ഐഎഫ്എഫ്കെയില്‍ നിന്നും ഒഴിവാക്കാന്‍ ചരവടുവലിച്ചതെന്നത് അഞ്ജാതമായി തുടരുന്നു.

ഗോവ ഫിലിം ഫെസ്റ്റിവല്‍, കേരളത്തിലെ ഐഎഫ്എഫ്കെ എന്നീ ചലച്ചിത്രമേളകളില്‍ നിന്നും ഉള്ളൊഴുക്ക് എന്ന സിനിമയെ തഴഞ്ഞത് തെറ്റായെന്നും അടൂര്‍ പറഞ്ഞു.

എന്തായാലും ഈ ചിത്രം അടുത്ത ഐഎഫ്എഫ് കെയില്‍ പ്രത്യേകം ക്ഷണിച്ചുവരുത്തി പ്രദര്‍ശിപ്പിക്കണം. മത്സരവിഭാഗത്തില്‍ ഉള്ളൊഴുക്ക് ഉള്‍പ്പെടുത്തുകയും വേണം. അടൂര്‍ ആവശ്യപ്പെട്ടു. ഐഎഫ്എഫ് കെയിലെ മത്സരവിഭാഗം കൂടാതെയുള്ള മലയാളം വിഭാഗത്തിലെ 12 ചിത്രങ്ങളില്‍ ഒന്നായി ഉള്ളൊഴുക്കിനെ തെരഞ്ഞെടുക്കാത്തത് തെറ്റാണെന്നും അടൂര്‍ പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഉള്ളൊഴുക്ക്. അതിന്റെ സംവിധായകനെ അഭിന്ദിക്കാന്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും അടൂര്‍ പറഞ്ഞു.

ഏറ്റവുമൊടുവില്‍ അടൂര്‍ ഗോപാലകൃഷ്ണനും കേരളാ സര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായത് കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ശങ്കര്‍ മോഹന്‍ രാജിവെച്ച സംഭവത്തിലാണ്. ജാതിയധിക്ഷേപം നടത്തി എന്ന ആരോപണം ഉന്നയിച്ചാണ് ശങ്കര്‍ മോഹനെതിരെ 49 ദിവസത്തെ സമരം കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത്. അന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍.നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്നു. ശങ്കര്‍ മോഹന്‍ എന്ന മികച്ച സിനിമാ വിദഗ്ധന്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ രാജിവെച്ച് ഒഴിഞ്ഞതോടെ പ്രതിഷേധാര്‍ത്ഥം അടൂരും സ്ഥാനമൊഴിഞ്ഞിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അടൂര്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഐഎഫ്എഫ് കെയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

പണ്ട് രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്ത സിനിമയില്‍ നടന്‍ മമ്മൂട്ടി പറയുന്ന സ്ത്രീവിരുദ്ധ ഡയലോഗിനെതിരെ പാര്‍വ്വതി തിരുവോത്ത് ആ‌ഞ്ഞടിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ക്ക് കുറെ നാളുകളായി സിനിമയില്‍ അവസരമേ ഇല്ലായിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം അന്ന് മലയാളത്തിലെ മുന്‍നിര നായികയായി നില്‍ക്കുമ്പോഴാണ് പാര്‍വ്വതി പിന്നീട് സിനിമകളില്ലാതെ തഴയപ്പെട്ടത്. പിന്നീട് ഒരിടവേളയ്‌ക്ക് ശേഷം ഏതാനും സിനിമകള്‍ അവരെ തേടിയെത്തി. അതിനിടയില്‍ ഇപ്പോള്‍ കിട്ടിയ അഭിനയപ്രാധാന്യമുള്ള ചിത്രമാണ് ‘ഉള്ളൊഴുക്ക്’. അതുപോലെ മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉര്‍വ്വശിക്കും അഭിനയപ്രാധാന്യമുള്ള നല്ലൊരു റോള്‍ ‘ഉള്ളൊഴുക്കി’ലൂടെ മലയാള സിനിമയില്‍ കിട്ടിയതാണ്. നടിമാര്‍ എന്ന നിലയില്‍ ഏറെ പ്രതിഭകളുള്ള രണ്ട് നടിമാരായ പാര്‍വ്വതി തിരുവോത്തിന്റെയും ഉര്‍വ്വശിയുടെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെ ചിത്രം കൂടിയാണ് ഉള്ളൊഴുക്ക്. അതിനിടയില്‍ കലാമൂല്യമുള്ള ഈ ചിത്രത്തിനെ ഐഎഫ്എഫ് കെ പോലുള്ള ഒരു ചലിച്ചത്രമേളയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ന്യായീകരിക്കാനാവില്ലെന്നും ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ പലരും അഭിപ്രായപ്പെടുന്നു. ഇതിന് പിന്നില്‍ ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ ചരടുവലികളുണ്ടോ എന്ന് മാത്രമേ അറിയാനുള്ളൂ.

Tags: Ullozhukkumalayalam cinemaAdoorAdoor gopalakrishnanParvathy ThiruvothuUrvashiIFFKfilm festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

Entertainment

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.