Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

ആള്‍ക്കൂട്ടത്തില്‍ നിന്നും തനിക്കൊപ്പം അഭിനയിച്ച നടനെ മറക്കാതെ തിരിച്ചറിഞ്ഞതിന് ധ്യാന്‍ ശ്രീനിവാസന് കയ്യടി ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 07:24 pm IST
in Mollywood, Kerala, Entertainment
ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ഡബ്ലിന്‍: അയര്‍ലാന്‍റില്‍ നടന്ന ഒരു സ്റ്റേജ് ഷോയുടെ സദസ്സില്‍ ഇരുന്ന ഒരാളെ വേദിയില്‍ പരിപാടി നടത്തിക്കൊണ്ടിരുന്ന നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ തിരിച്ചറിഞ്ഞു. ആള്‍ക്കൂട്ടത്തില്‍ നിന്നും തനിക്കൊപ്പം അഭിനയിച്ച നടനെ മറക്കാതെ തിരിച്ചറിഞ്ഞതിന് ധ്യാന്‍ ശ്രീനിവാസന് കയ്യടി ഉയരുകയാണ്.

സ്റ്റേജ് ഷോയുടെ വേദിയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്യാന്‍. സംസാരത്തിനിടെ സദസില്‍ ഇരുന്നിരുന്ന സഹതാരത്തെ ധ്യാനിന് മനസ്സിലായി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നാട്ടില്‍ ഉണ്ടായിരുന്ന ആളല്ലേ എന്ന് ധ്യാന്‍ ചോദിച്ചു.

ആരെന്ന് പറഞ്ഞാല്‍ നൂറ് യൂറോ തരാമെന്നായിരുന്നു വേദിയില്‍ ഇരുന്ന യുവാവിന്റെ മറുപടി. ചലഞ്ച് ഏറ്റെടുത്ത് ഉടനെ തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ആ യുവാവ് ആരാണെന്ന് പറയുകയായിരുന്നു. ഒരേ മുഖം എന്ന സിനിമയില്‍ നമ്മള്‍ ഒന്നിച്ചഭിനയിച്ചതല്ലേ എന്ന് ധ്യാന്‍ ചോദിച്ചു. യുവാവ് സമ്മതിക്കുകയും ചെയ്തു. ഇതോടെ സദസ്സില്‍ നിന്നും നിലയ്‌ക്കാത്ത കയ്യടികള്‍ ഉയരുകയായിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്ന സിനിമയില്‍ അഭനയിച്ച നടന്‍ ഉണ്ണി കാര്‍ത്തികേയനായിരുന്നു ആ യുവാവ്. പിന്നീട് വേദിയ്‌ക്ക് പുറത്ത് വച്ച് ധ്യാന്‍ ശ്രീനിവാസനെ കണ്ട ഉണ്ണി ഈ അനുഭവത്തെക്കുറിച്ച് സമൂഹമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തു.

ഉണ്ണിയുടെ ആ കുറിപ്പ് വായിക്കാം:

‘ഒരേമുഖം’ എന്ന സിനിമ ഷൂട്ട് കഴിഞ്ഞു പോയിട്ട് കൃത്യം പത്ത് വര്‍ഷം കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ഓര്‍ഗാനിക്ക് ആയി ഉണ്ടായ ഒരു റീയുണീയന്‍ ആണ്. പ്ലാന്‍ഡ് അല്ല.. അയര്‍ലണ്ടിലെ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്ന് ധ്യാന്‍ എന്നെ കണ്ടുപിടിച്ചതാണ്. ശരിക്കും സര്‍പ്രൈസ്ഡ് ആയത് ഞാനാണ്. ഇപ്പോഴും ഈ മനുഷ്യന്‍ എന്നെ ഓര്‍ക്കുന്നല്ലോ.

മറന്നുകാണും എന്നാണ് ഞാന്‍ കരുതിയത്. നന്ദിയുണ്ട് ധ്യാന്‍കുട്ടാ. ഒരു റീ-എന്‍ട്രി തന്നതിന്. ശരിക്കും ഒരു റീ-എന്‍ട്രി ഉണ്ട്. ആ കാര്യമാണ് ഞങ്ങള്‍ സംസാരിച്ചതും (അത് എന്താണെന്നു പിന്നീട് പറയാം ) സ്റ്റേജില്‍ ഉണ്ടായിരുന്ന ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ രഞ്ജി (മിഖായേല്‍ ഫോട്ടോഗ്രഫി) എടുത്തു അയച്ചു തന്ന വീഡിയോ ആണ്.

Tags: malayalam cinemaDhyan SreenivasanLatest infoUnni KarthikeyanIreland stage showOre Mukham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

പുതിയ വാര്‍ത്തകള്‍

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.