Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇടത് സര്‍ക്കാരിനെതിരെ അടൂര്‍; ‘ഉള്ളൊഴുക്കി’ നെ ഐഎഫ്എഫ്കെ അവഗണിച്ചു; ഈ സിനിമ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അടൂര്‍

ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര ഫെസ്റ്റിവല്‍ കേരള (ഐഎഫ് എഫ് കെ) യില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 06:46 pm IST
in Entertainment

തിരുവനന്തപുരം: ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര ഫെസ്റ്റിവല്‍ കേരള (ഐഎഫ് എഫ് കെ) യില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. ഏത് നിഗൂഢശക്തിയാണ് പാര്‍വ്വതി തിരുവോത്തും ഉര്‍വ്വശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉള്ളൊഴുക്കിനെ ഐഎഫ്എഫ്കെയില്‍ നിന്നും ഒഴിവാക്കാന്‍ ചരവടുവലിച്ചതെന്നത് അഞ്ജാതമായി തുടരുന്നു.

ഗോവ ഫിലിം ഫെസ്റ്റിവല്‍, കേരളത്തിലെ ഐഎഫ്എഫ്കെ എന്നീ ചലച്ചിത്രമേളകളില്‍ നിന്നും ഉള്ളൊഴുക്ക് എന്ന സിനിമയെ തഴഞ്ഞത് തെറ്റായെന്നും അടൂര്‍ പറഞ്ഞു.

എന്തായാലും ഈ ചിത്രം അടുത്ത ഐഎഫ്എഫ് കെയില്‍ പ്രത്യേകം ക്ഷണിച്ചുവരുത്തി പ്രദര്‍ശിപ്പിക്കണം. മത്സരവിഭാഗത്തില്‍ ഉള്ളൊഴുക്ക് ഉള്‍പ്പെടുത്തുകയും വേണം. അടൂര്‍ ആവശ്യപ്പെട്ടു. ഐഎഫ്എഫ് കെയിലെ മത്സരവിഭാഗം കൂടാതെയുള്ള മലയാളം വിഭാഗത്തിലെ 12 ചിത്രങ്ങളില്‍ ഒന്നായി ഉള്ളൊഴുക്കിനെ തെരഞ്ഞെടുക്കാത്തത് തെറ്റാണെന്നും അടൂര്‍ പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഉള്ളൊഴുക്ക്. അതിന്റെ സംവിധായകനെ അഭിന്ദിക്കാന്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും അടൂര്‍ പറഞ്ഞു.

ഏറ്റവുമൊടുവില്‍ അടൂര്‍ ഗോപാലകൃഷ്ണനും കേരളാ സര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായത് കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ശങ്കര്‍ മോഹന്‍ രാജിവെച്ച സംഭവത്തിലാണ്. ജാതിയധിക്ഷേപം നടത്തി എന്ന ആരോപണം ഉന്നയിച്ചാണ് ശങ്കര്‍ മോഹനെതിരെ 49 ദിവസത്തെ സമരം കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത്. അന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍.നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്നു. ശങ്കര്‍ മോഹന്‍ എന്ന മികച്ച സിനിമാ വിദഗ്ധന്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ രാജിവെച്ച് ഒഴിഞ്ഞതോടെ പ്രതിഷേധാര്‍ത്ഥം അടൂരും സ്ഥാനമൊഴിഞ്ഞിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അടൂര്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഐഎഫ്എഫ് കെയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

പണ്ട് രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്ത സിനിമയില്‍ നടന്‍ മമ്മൂട്ടി പറയുന്ന സ്ത്രീവിരുദ്ധ ഡയലോഗിനെതിരെ പാര്‍വ്വതി തിരുവോത്ത് ആ‌ഞ്ഞടിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ക്ക് കുറെ നാളുകളായി സിനിമയില്‍ അവസരമേ ഇല്ലായിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം അന്ന് മലയാളത്തിലെ മുന്‍നിര നായികയായി നില്‍ക്കുമ്പോഴാണ് പാര്‍വ്വതി പിന്നീട് സിനിമകളില്ലാതെ തഴയപ്പെട്ടത്. പിന്നീട് ഒരിടവേളയ്‌ക്ക് ശേഷം ഏതാനും സിനിമകള്‍ അവരെ തേടിയെത്തി. അതിനിടയില്‍ ഇപ്പോള്‍ കിട്ടിയ അഭിനയപ്രാധാന്യമുള്ള ചിത്രമാണ് ‘ഉള്ളൊഴുക്ക്’. അതുപോലെ മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉര്‍വ്വശിക്കും അഭിനയപ്രാധാന്യമുള്ള നല്ലൊരു റോള്‍ ‘ഉള്ളൊഴുക്കി’ലൂടെ മലയാള സിനിമയില്‍ കിട്ടിയതാണ്. നടിമാര്‍ എന്ന നിലയില്‍ ഏറെ പ്രതിഭകളുള്ള രണ്ട് നടിമാരായ പാര്‍വ്വതി തിരുവോത്തിന്റെയും ഉര്‍വ്വശിയുടെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെ ചിത്രം കൂടിയാണ് ഉള്ളൊഴുക്ക്. അതിനിടയില്‍ കലാമൂല്യമുള്ള ഈ ചിത്രത്തിനെ ഐഎഫ്എഫ് കെ പോലുള്ള ഒരു ചലിച്ചത്രമേളയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ന്യായീകരിക്കാനാവില്ലെന്നും ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ പലരും അഭിപ്രായപ്പെടുന്നു. ഇതിന് പിന്നില്‍ ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ ചരടുവലികളുണ്ടോ എന്ന് മാത്രമേ അറിയാനുള്ളൂ.

Tags: Ullozhukkumalayalam cinemaAdoorAdoor gopalakrishnanParvathy ThiruvothuUrvashiIFFKfilm festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ ആക്ഷൻ ക്രൈം തില്ലർ ചിത്രം കിരാത മേയ് 29ന് പ്രദർശനത്തിന്

Entertainment

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

New Release

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ മണികണ്ഠൻ: ദി ലാസ്റ്റ്അവതാർ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്

New Release

തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 15ന് ചിത്രം തീയറ്ററിൽ റിലീസാകുന്നു.

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.