Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി: സിപിഎം, സിപിഐ വിമര്‍ശനങ്ങള്‍ മുഖം രക്ഷിക്കാന്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 02:17 am IST
in Kerala

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ പേരില്‍ പിണറായി സര്‍ക്കാരിനെ സിപിഎമ്മും സിപിഐയും വിമര്‍ശിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും തങ്ങള്‍ സര്‍ക്കാരിനെ നല്ല വഴിക്ക് നയിച്ചുവെന്നു വരുത്താനും മാത്രം. അടുത്ത വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പമുണ്ട്, മാത്രമല്ല ഉടന്‍ ഉപതെരഞ്ഞെടുപ്പകളും വരുന്നുണ്ട്. ഇവ കണക്കിലെടുത്ത് സര്‍ക്കാരിനെതിരായ ജനരോഷം ഒന്നു തണുപ്പിക്കുക മാത്രമാണ് എല്‍ഡിഎഫിലെ രണ്ടു പ്രബല പാര്‍ട്ടികളുടെയും ലക്ഷ്യം.

സര്‍ക്കാരിന്റെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും സിപിഐയോ സിപിഎമ്മോ പ്രതികരിച്ചിട്ടില്ല, അവയെ വിമര്‍ശിക്കുകയോ തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. പക്ഷെ അത് കാരണങ്ങളില്‍ ഒന്നു മാത്രമാണ്.

മുഖ്യമന്ത്രിയുടേയും മകളുടേയും കോടികളുടെ മാസപ്പടി അഴിമതി, സ്വര്‍ണ്ണക്കടത്തു പോലുള്ള ഗുരുതരമായ അഴിമതി, പച്ചയായ മുസ്ലിം പ്രീണനം, നിയമനങ്ങളിലെ ക്രമക്കേട്, വിവിധ വകുപ്പുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്നത്, പാര്‍ട്ടിയും എസ്എഫ്‌ഐയും നടത്തുന്ന പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല മോഡല്‍ അക്രമങ്ങള്‍, ക്രമസമാധാനത്തകര്‍ച്ച, വിലക്കയറ്റം തുടങ്ങി നിരവധി സുപ്രധാന കാരണങ്ങളാണ് തോല്‍വിക്കു കാരണം. എന്നാല്‍ വിമര്‍ശനക്കാര്‍ സാമൂഹ്യ പെന്‍ഷന്‍ മുടങ്ങിയതു മാത്രമേ കണ്ടിട്ടുള്ളൂ.

മുഖ്യമന്ത്രിയും മകളും കുടുങ്ങിയ മാസപ്പടിയേപ്പറ്റി സിപിഐ, സിപിഎം യോഗങ്ങളില്‍ ചര്‍ച്ച ഉണ്ടായിട്ടില്ല, വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടില്ല. രണ്ടു പാര്‍ട്ടികളും അതേ പറ്റി ഒരക്ഷരം മിണ്ടിയില്ല. കേരളത്തില്‍ ഇസ്ലാമിക ശക്തികള്‍ പിടിമുറുക്കിക്കഴിഞ്ഞു. അരിയും മലരും കുന്തിരിക്കവും വാങ്ങിവച്ചോളാന്‍ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം കേരളത്തെ ഞെട്ടിച്ചതാണ്. ഇതിനെതിരെ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല, ഒരു നടപടിയും ഉണ്ടായിട്ടുമില്ല. മുദ്രാവാക്യം വിളിപ്പിച്ചവര്‍ക്ക് എതിരെ കേസു പോലും എടുത്തില്ല. വിമര്‍ശകരും ഇതേപ്പറ്റി പ്രതികരിച്ചുകണ്ടില്ല. സര്‍ക്കാരിന്റെ നയം തിരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകളില്‍ കണ്ടിട്ടില്ല. തോല്‍വിക്കിടയാക്കിയ മറ്റു കാരണങ്ങളും സിപിഐയും സിപിഎമ്മും കണ്ടിട്ടില്ല.

വിമര്‍ശങ്ങള്‍ ഒരു പ്രത്യേക കാര്യത്തില്‍ മാത്രം ഒതുങ്ങി. മറ്റുള്ളവ കണ്ടതായി നടിച്ചില്ല. വിമര്‍ശനത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. മാസപ്പടിക്കാര്യം മിണ്ടാത്തത് പിണറായിയെ പേടിച്ച് ആണെന്ന് ഉറപ്പ്. ഇതു കണ്ടില്ലെങ്കില്‍ പിന്നെ എന്തു വിമര്‍ശനം?

സര്‍ക്കാരിന്റെ നയത്തിലും ചെയ്തികളിലും എതിര്‍പ്പുണ്ടെന്നു പറയുന്ന ഇവര്‍ അതതു സമയത്ത് സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്താന്‍ നിര്‍ദേശിച്ചില്ല, തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുമില്ല. അതൊന്നും ചെയ്യാതെ ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത് തത്കാലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. സര്‍ക്കാരിനെ നേര്‍ വഴിക്ക് നടത്തിയെന്നും അതാണ് കമ്മ്യൂണിസ്റ്റ് രീതിയെന്നും തെറ്റുണ്ടായാല്‍ തിരുത്തുകയാണ് തങ്ങളുടെ പാരമ്പര്യമെന്നും പറഞ്ഞ് വീമ്പടിക്കാന്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പാര്‍ട്ടികളും നടത്തിയ വിമര്‍ശനങ്ങള്‍.

 

Tags: cpmLok Sabha electionCPM KeralaCPI criticism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

Kerala

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.