Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളജ്: രോഗിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 06:21 pm IST
in Kerala

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വച്ച് അപസ്മാര രോഗിയെ സാര്‍ജന്റുമാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നു. കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ട് പോലും യാതൊരുവിധ അന്വേഷണം ഉണ്ടായിട്ടില്ലായെന്ന് മര്‍ദനമേറ്റ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ശ്രീകുമാര്‍ പറഞ്ഞു.

കഴിഞ്ഞ 8 നാണ് മെഡിക്കല്‍ കോളജ് പോലീസില്‍ ശ്രീകുമാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് 11ന് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. കഴക്കൂട്ടം എസി ഓഫീസില്‍ നിന്നും വിളിക്കുമെന്നും അപ്പോള്‍ അവിടെ ചെല്ലണമെന്ന നിര്‍ദേശമാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് പറഞ്ഞതായി പറയുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ വ്യക്തിയെ കുറിച്ച് അറിയണമെന്നതായിരുന്നു പോലീസിനുണ്ടായിരുന്നത്. പരാതി കൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞും ഇതേ ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ കോളജ് പോലീസ് വിളിച്ചിരുന്നതായും ശ്രീകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ ശ്രീകുമാറിനെ മര്‍ദിക്കുന്ന സാര്‍ജന്റുമാരും ട്രാഫിക് വാര്‍ഡനും പുറത്തായ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ അറിയാനാണ് പോലീസ് ശ്രമിച്ചത്. മാത്രവുമല്ല എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ നോക്കിനില്‍ക്കെയാണ് രോഗിയെ മര്‍ദിച്ചത്. സംഭവത്തില്‍ ശരിയായ അന്വേഷണമുണ്ടായാല്‍ പോലീസുകാരനേയും ബാധിക്കുമെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പരാതി വഴിതിരിയാനാണ് സാധ്യത.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സാര്‍ജന്റ് സുരേഷ് ഗോവിന്ദ് ശ്രീകുമാറിനെതിരെ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആശുപത്രി നടപടികളില്‍ സസ്‌പെന്‍ഷനിലായ ജുറൈജിനൊപ്പം സുരേഷ് ഗോവിന്ദും മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ 10നാണ് ഇയാള്‍ പരാതി നല്‍കിയത്.

ആശുപത്രിക്കുള്ളില്‍ ശ്രീകുമാര്‍ ബഹളം ഉണ്ടാക്കിയെന്നും സാര്‍ജന്റുമാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് പുറമെ തലയെടുക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. മേയ് 16നാണ് ശ്രീകുമാറിന് മര്‍ദനമേല്‍ക്കുന്നത്. സുരേഷ് ഗോവിന്ദിന്റെ പരാതി അനുസരിച്ച് കുറ്റക്കാരനാണെങ്കില്‍ സംഭവദിവസം തന്നെ ശ്രീകുമാറിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതെ മര്‍ദിക്കുകയാണുണ്ടായത്. മാത്രവുമല്ല മര്‍ദനത്തിന്റെ വീഡിയോ പ്രചരണത്തില്‍ സംഭവം വിവാദമായതോടെയാണ് സുരേഷ് ഗോവിന്ദിന്റെ പരാതിയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പോലീസ് ഇയാളുടെ പരാതിയില്‍ ഹെല്‍ത്ത് ആക്ട് പ്രകാരം ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

 

Tags: Kerala PoliceTrivandrum Medical Collegepatient assault
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

പുതിയ വാര്‍ത്തകള്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.