Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളജ്: രോഗിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 06:21 pm IST
in Kerala

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വച്ച് അപസ്മാര രോഗിയെ സാര്‍ജന്റുമാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നു. കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ട് പോലും യാതൊരുവിധ അന്വേഷണം ഉണ്ടായിട്ടില്ലായെന്ന് മര്‍ദനമേറ്റ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ശ്രീകുമാര്‍ പറഞ്ഞു.

കഴിഞ്ഞ 8 നാണ് മെഡിക്കല്‍ കോളജ് പോലീസില്‍ ശ്രീകുമാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് 11ന് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. കഴക്കൂട്ടം എസി ഓഫീസില്‍ നിന്നും വിളിക്കുമെന്നും അപ്പോള്‍ അവിടെ ചെല്ലണമെന്ന നിര്‍ദേശമാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് പറഞ്ഞതായി പറയുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ വ്യക്തിയെ കുറിച്ച് അറിയണമെന്നതായിരുന്നു പോലീസിനുണ്ടായിരുന്നത്. പരാതി കൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞും ഇതേ ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ കോളജ് പോലീസ് വിളിച്ചിരുന്നതായും ശ്രീകുമാര്‍ പറഞ്ഞു.

സംഭവത്തില്‍ ശ്രീകുമാറിനെ മര്‍ദിക്കുന്ന സാര്‍ജന്റുമാരും ട്രാഫിക് വാര്‍ഡനും പുറത്തായ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ അറിയാനാണ് പോലീസ് ശ്രമിച്ചത്. മാത്രവുമല്ല എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്‍ നോക്കിനില്‍ക്കെയാണ് രോഗിയെ മര്‍ദിച്ചത്. സംഭവത്തില്‍ ശരിയായ അന്വേഷണമുണ്ടായാല്‍ പോലീസുകാരനേയും ബാധിക്കുമെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പരാതി വഴിതിരിയാനാണ് സാധ്യത.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സാര്‍ജന്റ് സുരേഷ് ഗോവിന്ദ് ശ്രീകുമാറിനെതിരെ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആശുപത്രി നടപടികളില്‍ സസ്‌പെന്‍ഷനിലായ ജുറൈജിനൊപ്പം സുരേഷ് ഗോവിന്ദും മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ 10നാണ് ഇയാള്‍ പരാതി നല്‍കിയത്.

ആശുപത്രിക്കുള്ളില്‍ ശ്രീകുമാര്‍ ബഹളം ഉണ്ടാക്കിയെന്നും സാര്‍ജന്റുമാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് പുറമെ തലയെടുക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. മേയ് 16നാണ് ശ്രീകുമാറിന് മര്‍ദനമേല്‍ക്കുന്നത്. സുരേഷ് ഗോവിന്ദിന്റെ പരാതി അനുസരിച്ച് കുറ്റക്കാരനാണെങ്കില്‍ സംഭവദിവസം തന്നെ ശ്രീകുമാറിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതെ മര്‍ദിക്കുകയാണുണ്ടായത്. മാത്രവുമല്ല മര്‍ദനത്തിന്റെ വീഡിയോ പ്രചരണത്തില്‍ സംഭവം വിവാദമായതോടെയാണ് സുരേഷ് ഗോവിന്ദിന്റെ പരാതിയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പോലീസ് ഇയാളുടെ പരാതിയില്‍ ഹെല്‍ത്ത് ആക്ട് പ്രകാരം ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

 

Tags: Trivandrum Medical Collegepatient assaultKerala Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)
Kerala

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

Kerala

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

Entertainment

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

Kerala

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.