Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രായേലിന്റെ ഇരുമ്പ് മുറയും, ചൈനയുടെ പ്രതിരോധവും ഉണ്ടെങ്കിലേ തീവ്രവാദികളെ നേരിടാൻ കഴിയൂ

ജിതിന്‍ കെ ജേക്കബ്ബ്‌byജിതിന്‍ കെ ജേക്കബ്ബ്‌
Jun 12, 2024, 06:42 am IST
inIndia, Article

ജമ്മു കശ്മീരിൽ ഹൈന്ദവ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ട‌ായ ഭീകരാക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെടുകയും, 33 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടും ഗാസയിലേക്കും, റാഫയിലേക്കും നോക്കി മോങ്ങുന്ന കേരളത്തിലെ മാധ്യമങ്ങളും, സിനിമക്കാരും, സാംസ്‌ക്കാരിക നായകരും ഒന്നും അത് കണ്ടില്ല എന്ന് നടിച്ചു എന്ന് പറഞ്ഞ് പലരും രോക്ഷം പ്രകടിപ്പിക്കുന്നത് കണ്ടു..
നമ്മുടെ രോക്ഷപ്രകടനമോ, ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള അനുശോചനമോ ഒന്നുമല്ല വേണ്ടത്. ഓരോ തീവ്രവാദി ആക്രമണം കഴിയുമ്പോഴും ‘ക്രൂരവും പൈശാചികവും ആയിപ്പോയി’ എന്ന ഡയലോഗ് അടിക്കാൻ ആരെകൊണ്ടും പറ്റും. പക്ഷെ അത്തരം ഒരു തീവ്രവാദി ആക്രമണം ഇനി ഉണ്ടാകാതെ നോക്കുക ആണ് വേണ്ടത്.
കേരളത്തിൽ ഇരുന്ന് ഗാസ, റാഫ എന്നൊക്കെ പറഞ്ഞു മോങ്ങുന്നവർ ഒരു പ്രത്യക വിഭാഗത്തിന് വേണ്ടി മാത്രം വിലപിക്കുന്നവർ ആണ്. ഇപ്പോൾ കശ്മീരിൽ ഉണ്ടായ ഭീകര ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ ഇന്ത്യൻ സൈന്യം ഉന്മൂലനം ചെയ്താൽ ഇതേ ഗാസ, റാഫ സ്നേഹികൾ മനുഷ്യാവകാശം, ന്യുനപക്ഷ പീഡനം എന്നും പറഞ്ഞ് ഇറങ്ങും. മാധ്യമങ്ങൾ ആഴ്ചകളോളം അന്തി ചർച്ച നടത്തി ഇരവാദം ഇറക്കും.
ഇത് ഇന്ത്യയിൽ മാത്രം അല്ല, ലോകത്ത് എല്ലായിടത്തും ഉള്ളതാണ്. അങ്ങോട്ട്‌ കയറി സാധാരണക്കാരെ കൂട്ടക്കൊല ചെയ്യും, സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലും എന്നിട്ട് അത് ആഘോഷിക്കും. അതേസമയം തിരിച്ചടി കിട്ടുമ്പോൾ ഗാസ, റാഫ എന്നൊക്കെ പറഞ്ഞ് മോങ്ങും.
നമുക്ക് രാജ്യതാൽപ്പര്യം ആദ്യം ബാക്കിയെല്ലാം രണ്ടാമതും ആണ് എങ്കിൽ ചിലർക്ക് ആദ്യം മതം, രണ്ടാമതും മതം, മൂന്നമതും മതം എന്നതാണ്.
നമ്മൾ എത്രത്തോളം സഹിഷ്ണുത കാണിക്കുന്നുവോ അത്രത്തോളം തീവ്രവാദം വളരും എന്ന യാഥാർഥ്യം ഭരണകൂടം ഇനിയെങ്കിലും മനസിലാക്കണം.
കേരളത്തിൽ ഇരുന്ന് ‘All Eyes on Rafah’ എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ തീവ്രവാദികളെ ഒന്നും ചെയ്യരുതേ എന്ന് പറഞ്ഞു മോങ്ങിയപ്പോൾ ഇസ്രായേൽ പേടിച്ച് പിന്നോക്കം പോകും എന്ന് കരുതിയോ..? ഇസ്രായേൽ ഇന്നലെ റഫയിൽ നിന്ന് ഹമാസ് മുസ്ലിം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി തടവിൽ ആക്കിയിരുന്ന 4 ഇസ്രായേൽ പൗരന്മാരെ കമാണ്ടോ ഓപ്പറേഷൻ നടത്തി മോചിപ്പിച്ചു എന്നത് മാത്രമേ മലയാളി കേട്ടുള്ളൂ.
ഹമാസ് തീവ്രവാദികൾ തടവിലാക്കിയ നാല് ഇസ്രായേൽ പൗരന്മാരെയും താമസിപ്പിച്ചിരുന്നത് അൽ ജസിറ എന്ന ഇസ്ലാമിക തീവ്രവാദ ചാനലിൽ ഉൾപ്പെടെ ജോലി ചെയ്തിരുന്ന ഒരു മാധ്യമ പ്രവർത്തകന്റെ വീട്ടിൽ ആയിരുന്നു അത്രെ..! ആ പന്നിയെ ഇസ്രായേൽ അവിടെ വെച്ച് തന്നെ തീർത്തു.
മാധ്യമ പ്രവർത്തകൻ, മനുഷ്യാവകാശക്കാരൻ, ആരോഗ്യ പ്രവർത്തകൻ, ഐക്യരാഷ്ട സഭയിലെ ജീവനക്കാർ എന്നീ ലേബലിൽ ഉള്ളവരുടെ വീടുകളിൽ ആണ് ഇസ്രായേൽ പൗരന്മാരെ ഹമാസ് മുസ്ലിം തീവ്രവാദികൾ തടവിൽ വെച്ചിരിക്കുന്നത്.
അതായത് എത്ര വിദ്യാഭ്യാസം കിട്ടിയാലും, എത്ര ലോകം കണ്ടവൻ ആണെങ്കിലും, ഐക്യരാഷ്‌ട്ര സഭയിൽ ജോലി ചെയ്യുന്നവൻ ആണെങ്കിലും, ഡോക്ടർ ആണെങ്കിലും ഒക്കെ ഇവനൊക്കെ മതമാണ് പ്രധാനം.
ജനവാസ മേഖലകളിൽ ബന്ധികളെ പാർപ്പിച്ച്, ഐക്യരാഷ്ട സഭയുടെ ഓഫീസ്, ആശുപത്രി എന്നൊക്കെ ബോർഡും വെച്ചാണ് തീവ്രവാദികൾ ഇത്രയും കാലം ഇരവാദം ഇറക്കിയിരുന്നത്.
ഇവരുടെ ‘All Eyes on Rafah’ എന്നൊക്കെയുള്ള മോങ്ങൽ കണ്ട് വേറെ ഏത് രാജ്യം ആയിരുന്നു എങ്കിലും പിന്മാറിയേനെ. പക്ഷെ ഇസ്രായേൽ രണ്ടും കൽപ്പിച്ച് കയറി അടിച്ചു.
ഇതേ മാർഗം ഉള്ളൂ എന്ന് ഇന്ത്യൻ ഭരണാധികാരികൾ എപ്പോഴാണ് മനസിലാക്കുക..? ജയിലിൽ കിടക്കുന്ന തീവ്രവാദികൾ ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നു എങ്കിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്..? സുരക്ഷ സേനയിൽ വരെ തീവ്രവാദികൾ നുഴഞ്ഞു കയറി എങ്കിൽ അത് ആരുടെ കുറ്റമാണ്..?
തീവ്രവാദികൾക്ക് എതിരെ നടപടി എടുത്താൽ സേവ് ഗാസ, സേവ് റാഫാ എന്ന് നിലവിളിക്കുന്ന ആളുകൾ ഇന്ത്യയിൽ ഉടൻ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങും, മാധ്യമങ്ങൾ ആഞ്ഞടിക്കും, മനുഷ്യാവകാശക്കാർ അത് ആഗോള ചർച്ച ആക്കും. ഇതൊക്കെ കണ്ട് പിന്മാറിയാൽ എന്ത് ഉണ്ടാകും എന്നതിന്റെ ഉദാഹരണം ആണ് കശ്മീരിൽ കണ്ടത്.
കശ്മീരിൽ കൊല്ലപ്പെട്ടവർക്ക് നിങ്ങളുടെ ആദരാജ്ഞലികൾ അല്ല വേണ്ടത്. ലോകം മുഴുവൻ എതിർത്തിട്ടും ‘റാഫയിൽ’ കയറി തീവ്രവാദികളെ ഹൂറിമാരുടെ അടുത്ത് എത്തിച്ച് ഇസ്രായേൽ തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചു കൊണ്ട് വന്നു. ആ നിലപാട് കൊണ്ട് മാത്രമേ തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കൂ. ലിബറൽ മനോഭാവവും, ലോകം എന്ത് പറയുന്നു എന്നും വിചാരിച്ച് ഇരുന്നാൽ ഇന്ത്യയിൽ ഇനിയും ഭീകര ആക്രമണങ്ങൾ ഉണ്ടാകും.
ഇന്ത്യക്ക് എതിരെ പ്രവർത്തിച്ചാൽ ഇന്ത്യ എങ്ങനെ പ്രതികരിക്കും എന്ന് തീവ്രവാദികൾക്ക്, അവർക്ക് മനസിലാകുന്ന ഭാഷയിൽ പ്രവർത്തിച്ചു കാണിക്കണം. തീവ്രവാദികൾക്ക് എതിരെ നടപടി എടുക്കുമ്പോൾ തടസവുമായി വരുന്ന മാധ്യമ പ്രവർത്തകരെയും, മനുഷ്യാവകാശക്കാരെയും, സാംസ്‌കാരിക നായകരെയും, സിനിമക്കാരെയും, ഇന്ത്യയിലെ ‘ഹമാസ് രാഷ്‌ട്രീയ മുന്നണിയെയും’ ഒക്കെ തീവ്രവാദ തീവ്രവാദികളെ നേരിടുന്നത് പോലെ തന്നെ നേരിടണം. അല്ലെങ്കിൽ ഹമാസ് തീവ്രവാദികൾ ‘ഇസ്രായേൽ ബന്ധികളെ ഒളിപ്പിച്ചത് മാധ്യമ പ്രവർത്തകന്റെ വീട്ടിൽ’ എന്നത് ഇന്ത്യയിലും സംഭവിക്കും.
ഒരിക്കൽ കൂടി പറയുന്നു, നമ്മുടെ സഹിഷ്ണുത ആണ് ഇവർ മുതലെടുക്കുന്നത്. ജീവിതത്തിൽ എന്തൊക്കെ നേടി എന്ന് പറഞ്ഞാലും, ഏത് സ്ഥാനത്ത് എത്തി എന്ന് പറഞ്ഞാലും മതമാണ് അവർക്ക് മുഖ്യം എന്ന് മനസിലാക്കുക.
ലോകം എന്ത് പറയുന്നു എന്നൊക്കെ നോക്കിയിരുന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ഒരു ഉദ്ദഹരണം കൂടിയാണ് ഇപ്പോൾ കണ്ടത്. ഇസ്രായേലിന്റെ ഇരുമ്പ് മുറയും, ചൈനയുടെ പ്രതിരോധവും ഉണ്ടെങ്കിലേ നമുക്ക് ഇവരെ നേരിടാൻ കഴിയൂ എന്ന തിരിച്ചറിവ് നമ്മുടെ ഭരണാധികാരികൾക്ക് ഇനി എപ്പോഴാണ് ഉണ്ടാകുക..?

ജിതിന്‍ കെ ജേക്കബ്ബ്‌

Tags: chinaTerror AttackHamasAttack on Israel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.