Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവാനന്ദം പദ്ധതി: സര്‍ക്കാര്‍ ജീവനക്കാരുടെ പണം തട്ടിയെടുക്കാനുള്ള നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 01:46 am IST
inKerala

തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങിയതിനു പിന്നില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത ശതമാനം തുക സര്‍ക്കാര്‍ പിടിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തടഞ്ഞു വച്ചിരിക്കുന്ന ഡിഎ പോലും നല്കാതെ ശമ്പളം കൂടി തടയുമെന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ച ‘പ്ലാന്‍ ബി’ യുമായി ധനവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഒരു ആന്വറ്റി ഇന്‍ഷുറന്‍സ് പദ്ധതിയാണ് ജീവനാന്ദം. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പോലുള്ളവയില്‍ പോളിസി എടുത്തിട്ടുണ്ട്. ഈ പോളിസിയിലൂടെ ലഭിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മറ്റ് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്‌പയായി കമ്പനികള്‍ നിക്ഷേപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് വേണ്ട സുക്ഷിതത്വവും ഉറപ്പ് നല്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പെന്‍ഷന്‍ കമ്പനി പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിനു കീഴിലാണ്. സര്‍ക്കാരിനു പണം ആവശ്യമുള്ളപ്പോള്‍ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്നും ഖജനാവിലേക്ക് തുക മാറ്റാന്‍ സാധിക്കും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ വരികയുമില്ല. ഇത്തരത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 500 കോടിയിലധികം രൂപ എല്ലാ വര്‍ഷവും പിരിച്ചെടുക്കാന്‍ സാധിക്കും. മറ്റ് പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നു വെറെയും. സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് ഇതിനു ഗ്യാരണ്ടി. സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ന്നാല്‍ പദ്ധതയും തകരും.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നുണ്ട്. അതിനുമുമ്പ് സാമൂഹിക ക്ഷേമ സുരക്ഷാ പെന്‍ഷനുകള്‍ ജീവനാന്ദം പദ്ധതിയിലെ തുക ഉപയോഗിച്ച് നല്കാനാണ് നീക്കം. ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യ മിടുന്നത്.

ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ ആവശ്യമുണ്ടെങ്കില്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയെന്ന കുതന്ത്രവമായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നു. എന്നാല്‍ പദ്ധതിയെ പിന്താങ്ങി ഇടത് യൂണിയനുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇനി ജീവനക്കാരെ ഭീഷണിപ്പെടുത്തി പദ്ധതി അംഗമാക്കും. ഇതോടെ ജീവനക്കാരുടെ വന്‍ പങ്കാളിത്തം പദ്ധതിക്ക് ലഭിച്ചെന്ന പ്രഖ്യാപനവും ധനവകുപ്പില്‍ നിന്നുണ്ടാകും.

ഇപ്പോള്‍ത്തന്നെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശികയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിവയ്‌ക്കുന്നുണ്ട്. കൂടാതെ മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതി ജീവനക്കാര്‍ക്കുണ്ട്. പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ ജീവനക്കാര്‍ സാമ്പത്തിക ദുരിതത്തിലാകുമെന്നും വായ്‌പകളുടെ തിരിച്ചടവുള്‍പ്പെടെ മുടങ്ങുമെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.

Tags: Kerala Governmentgovernment employeesJeevanandam schemeSocial Security Pension
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.