Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവാനന്ദം പദ്ധതി: സര്‍ക്കാര്‍ ജീവനക്കാരുടെ പണം തട്ടിയെടുക്കാനുള്ള നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 01:46 am IST
in Kerala

തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങിയതിനു പിന്നില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത ശതമാനം തുക സര്‍ക്കാര്‍ പിടിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തടഞ്ഞു വച്ചിരിക്കുന്ന ഡിഎ പോലും നല്കാതെ ശമ്പളം കൂടി തടയുമെന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാലാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ച ‘പ്ലാന്‍ ബി’ യുമായി ധനവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്.

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഒരു ആന്വറ്റി ഇന്‍ഷുറന്‍സ് പദ്ധതിയാണ് ജീവനാന്ദം. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പോലുള്ളവയില്‍ പോളിസി എടുത്തിട്ടുണ്ട്. ഈ പോളിസിയിലൂടെ ലഭിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മറ്റ് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്‌പയായി കമ്പനികള്‍ നിക്ഷേപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് വേണ്ട സുക്ഷിതത്വവും ഉറപ്പ് നല്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പെന്‍ഷന്‍ കമ്പനി പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിനു കീഴിലാണ്. സര്‍ക്കാരിനു പണം ആവശ്യമുള്ളപ്പോള്‍ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്നും ഖജനാവിലേക്ക് തുക മാറ്റാന്‍ സാധിക്കും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ വരികയുമില്ല. ഇത്തരത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 500 കോടിയിലധികം രൂപ എല്ലാ വര്‍ഷവും പിരിച്ചെടുക്കാന്‍ സാധിക്കും. മറ്റ് പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നു വെറെയും. സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് ഇതിനു ഗ്യാരണ്ടി. സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ന്നാല്‍ പദ്ധതയും തകരും.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരുന്നുണ്ട്. അതിനുമുമ്പ് സാമൂഹിക ക്ഷേമ സുരക്ഷാ പെന്‍ഷനുകള്‍ ജീവനാന്ദം പദ്ധതിയിലെ തുക ഉപയോഗിച്ച് നല്കാനാണ് നീക്കം. ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യ മിടുന്നത്.

ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ ആവശ്യമുണ്ടെങ്കില്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയെന്ന കുതന്ത്രവമായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നു. എന്നാല്‍ പദ്ധതിയെ പിന്താങ്ങി ഇടത് യൂണിയനുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇനി ജീവനക്കാരെ ഭീഷണിപ്പെടുത്തി പദ്ധതി അംഗമാക്കും. ഇതോടെ ജീവനക്കാരുടെ വന്‍ പങ്കാളിത്തം പദ്ധതിക്ക് ലഭിച്ചെന്ന പ്രഖ്യാപനവും ധനവകുപ്പില്‍ നിന്നുണ്ടാകും.

ഇപ്പോള്‍ത്തന്നെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശികയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം സര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിവയ്‌ക്കുന്നുണ്ട്. കൂടാതെ മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതി ജീവനക്കാര്‍ക്കുണ്ട്. പുതിയ പദ്ധതി നടപ്പിലാക്കിയാല്‍ ജീവനക്കാര്‍ സാമ്പത്തിക ദുരിതത്തിലാകുമെന്നും വായ്‌പകളുടെ തിരിച്ചടവുള്‍പ്പെടെ മുടങ്ങുമെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.

Tags: Kerala Governmentgovernment employeesJeevanandam schemeSocial Security Pension
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Editorial

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.