Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യസഭാ സീറ്റ്: കേരള കോണ്‍ഗ്രസ് (എം) പ്രതിസന്ധിയില്‍

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
May 15, 2024, 02:45 am IST
inKerala

കോട്ടയം: രാജ്യസഭാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ തര്‍ക്കം കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിസന്ധിയിലാക്കും. ജോസ് കെ. മാണി ഉള്‍പ്പെടെയുള്ളവരുടെ ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

കൈവശമുണ്ടായിരുന്ന സീറ്റ് ലഭിക്കാതെ വന്നാല്‍ ഇടതുമുന്നണിയിലെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. പ്രാദേശിക തലത്തില്‍ മിക്കയിടത്തും സിപിഎമ്മുമായി തര്‍ക്കമുണ്ട്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി മത്സരിച്ച കോട്ടയം ലോക്‌സഭാ സീറ്റില്‍ തിരിച്ചടി ഉണ്ടായാല്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമാകും.

ഒഴിവ് വരുന്ന സീറ്റിനായി സിപിഐയും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് യോഗത്തിലെ ധാരണ.

യുഡിഎഫ് വിട്ടു വന്നപ്പോള്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നല്കണമെന്ന് മുന്നണി യോഗത്തില്‍ ഉന്നയിക്കാനുമാണ് തീരുമാനം. യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിലൂടെയാണ് സീറ്റ് ഇടതുമുന്നണിയില്‍ എത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. സിപിഎം ഇത് നിഷേധിച്ചപ്പോള്‍ രാജ്യസഭാ സീറ്റ് പരിഗണിക്കാമെന്ന് ഉറപ്പു നല്കിയിരുന്നതായാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

ഒഴിവ് വരുന്ന സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്നും പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയുമെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. എംഎല്‍എമാരുടെ എണ്ണം സിപിഐക്കാണ് കൂടുതല്‍. അതിന്റെ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയാണ് സിപിഐക്കുള്ളത്. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയിലേക്ക് എത്തിയപ്പോള്‍ മുതല്‍ വലിപ്പച്ചെറുപ്പ കാര്യത്തില്‍ സിപിഐ- കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ ജോസ് കെ. മാണിക്കും സംഘത്തിനും അധികം വിലപേശാനാവില്ല.

കോട്ടയത്ത് പരാജയപ്പെടുകയും രാജ്യസഭാ സീറ്റ് കിട്ടാതെയും വന്നാല്‍ അണികളെ തൃപ്തിപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം ഏറെ പണിപ്പെടേണ്ടതായും വരും. ഇടതുമുന്നണിയില്‍ സിപിഎം ആണ് അവസാനവാക്ക്. സീറ്റിനായി ഇരുപാര്‍ട്ടികള്‍ തര്‍ക്കിച്ചാലും സിപിഎം നേതൃത്വത്തിന്റെ നിലപാടാകും നടപ്പാക്കുകയെന്നത് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ക്കറിയാം.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ കോട്ടയത്ത് കാര്യമായി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പാലാ നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും സിപിഎം- കേരള കോണ്‍ഗ്രസ് എം തര്‍ക്കം പരിഹാരമാകാതെ നിലനില്കുകയാണ്.

Tags: Loksabha Election 2024Rajya SabhaKerala Congress M
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.