Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പത്തനംതിട്ടയില്‍ ആവേശക്കലാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 08:29 pm IST
in Thiruvananthapuram

പത്തനംതിട്ട: പതികാലത്തില്‍ തുടങ്ങിയ കലാശം കൊട്ടിക്കയറിയപ്പോള്‍ മാനം ഹരിതകുങ്കുമം വാരിവിതറി. ആവേശോജ്ജ്വലമായിരുന്നു പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിയുടെ  കലാശക്കൊട്ട്. തുടക്കത്തില്‍ നഗരം ശാന്തമായിരുന്നെങ്കിലും അവസാന മണിക്കൂറുകളില്‍ നഗരം കുങ്കുമവര്‍ണാഭമായി. സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പതിപ്പിച്ച വസ്ത്രങ്ങളും മുഖംമൂടികളും ധരിച്ചായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് എത്തിയത്. ന്യൂജന്‍ ഡിജെ സംവിധാനത്തിന്റെ ശബ്ദവിന്യാസം ആവേശം ഇരട്ടിയാക്കി. കൊടിതോരണങ്ങളും  ബലൂണുകളും അടക്കം കളര്‍ഫുള്ളായിരുന്നു കലാശം. പോപ്പറില്‍ നിന്നു വര്‍ണ്ണക്കടലാസുകള്‍ പൊങ്ങി ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരിലും അതിനൊപ്പം ആവേശം നുരഞ്ഞുപൊന്തി.

പത്തനംതിട്ട നഗരത്തിലെ കലാശക്കൊട്ടിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍ മൂവരും പങ്കെടുത്തത്. എന്‍ഡിഎസ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി, യൂഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് എന്നിവര്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ചു പങ്കെടുത്തപ്പോള്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും കലാശകൊട്ട് നടന്നു. റാന്നി, കോന്നി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, അടൂര്‍, തിരുവല്ല മണ്ഡലങ്ങളിലും പന്തളം, കുളനട, മുണ്ടക്കയം, ചമ്പക്കര തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം പ്രവര്‍ത്തകര്‍ പ്രാദേശികമായ നടത്തിയ കൊട്ടികലാശങ്ങെളും ആവേശോജ്ജ്വലമായി. പ്രചാരണം ഇനി നിശബ്ദമാകുന്നു എന്നേ ഉള്ളൂ. ഏറ്റവും ഊര്‍ജ്ജിത പ്രചാരണം നടക്കുന്നത് അവേശേഷിക്കുന്ന മണിക്കൂറുകളിലാണ്.

ആടി നില്‍ക്കുന്ന അവസാന വോട്ടും ഉറപ്പിക്കാനുള്ള തിടുക്കത്തിലാണ് മുന്നണികള്‍. പടലപ്പിണക്കങ്ങളും വിഭാഗീയതയും വെല്ലുവിളിയാകുന്ന സാഹചര്യമാണ് മണ്ഡലത്തില്‍ ഇടതിനും വലതിനും. ഈ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാമെന്ന് ഉറപ്പിച്ചാണ് അവരുടെ പ്രവര്‍ത്തനം എങ്കിലും അവയെ അനുകൂലമാക്കി വിജയം കൊയ്യാനുള്ള തീവ്രശ്രമത്തിലാണ് എന്‍ഡിഎയും സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യതെരഞ്ഞെടുപ്പ് പരിപാടിയുടെ അനുരണനങ്ങള്‍ എന്‍ഡിഎ ക്യാമ്പിന് വലിയ പ്രതീക്ഷ നല്‍കുന്നു.  ഈ സാഹചര്യത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത ജനം ഉറപ്പിക്കുന്നത്. നിശബ്ദ പ്രചരണത്തിലൂടെ അവസാന മണിക്കൂറുകളും പൂര്‍ണമായി അനൂകൂലമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.

Tags: Modiyude GuaranteeAnil antony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

സിപിഎമ്മും കോണ്‍ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനില്‍ ആന്റണി

India

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി; കോണ്‍ഗ്രസ് ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്: അനില്‍ ആന്റണി

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.