Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബോംബുരാഷ്‌ട്രീയം; വിശദീകരിക്കാന്‍ സിപിഎം വിയര്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 03:26 am IST
inNews

തിരുവനന്തപുരം: വലിയൊരു ഒരിടവേളയ്‌ക്കുശേഷം, ഒരു തെരഞ്ഞെടുപ്പു വേളയില്‍ തന്നെ നിര്‍മാണത്തിനിടെ ബോംബു പൊട്ടിത്തെറിച്ചതും സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും സിപിഎമ്മിന് കുരുക്കാകും. കൊല്ലപ്പെട്ട ഷിറിലിനും പരിക്കേറ്റവര്‍ക്കും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മറ്റും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ വാദിച്ചാലും ജനങ്ങളുടെ തിരിച്ചറിവ് തിരുത്താനാവില്ല. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പാര്‍ട്ടി നന്നെ കഷ്ടപ്പെടും.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വ്യാപകമായി കള്ളവോട്ട് ചെയ്യിക്കാനുമുള്ള വഴിവിട്ട നടപടികളുടെ ഭാഗമാണ് ബോംബു നിര്‍മാണമെന്നാണ് വ്യാപകമായ സംശയം. പണ്ടും തെരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ അക്രമം അഴിച്ചുവിട്ടിരുന്നത് ഇങ്ങനെ തന്നെയാണ്.

മരിച്ചയാള്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. നിരവധി ക്രിമിനില്‍, രാഷ്‌ട്രീയ കേസുകളില്‍ പ്രതിയാണ്. ഗുരുതരമായി പരിക്കേറ്റയാള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവിന്റെ മകനാണ്. മാത്രമല്ല പ്രതി മുന്‍ മന്ത്രി കെ.കെ. ശൈലജക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പാനൂര്‍ സിപിഎമ്മിന്റെ നെടുങ്കോട്ടയാണ്. മറ്റേതു പാര്‍ട്ടിക്കാരനും ആശങ്കയോടെ മാത്രം കയറുന്ന മേഖല. അവിടെയാണ്, പണിതു കൊണ്ടിരുന്ന വീടിന്റെ ടെറസില്‍ സ്‌ഫോടനമുണ്ടായത്. അതിനാല്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാരന്റെ തലയില്‍ വെച്ചുകെട്ടാനുള്ള ശ്രമം വിജയിക്കില്ല. അതിനാലാണ് പ്രതികളെ തങ്ങള്‍ മുന്‍പ് പുറത്താക്കിയതാണെന്ന ക്യാപ്‌സ്യൂളുമായി നേതാക്കള്‍ ഇറങ്ങിയത്. പക്ഷെ ആ വാദവും പൊളിഞ്ഞിട്ടുണ്ട്.

മരിച്ചയാള്‍ക്കും പരിക്കേറ്റവര്‍ക്കും മുഖത്തും നെഞ്ചത്തും കൈകളിലുമാണ് പരിക്ക്. കൈപ്പത്തികള്‍ തകര്‍ന്നു. വിരലുകള്‍ 30 അടി അകലേക്ക് തെറിച്ചുവീണു. മാത്രമല്ല വീടിന്റെ ടെറസിലുമാണ്. അതിനാലാണ് ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ വച്ചുകെട്ടാന്‍ പാര്‍ട്ടി തുനിയാത്തതും. മുഖത്തും കൈയിലും മറ്റുമാണ് പരിക്കെന്നാല്‍ ബോംബ് നിര്‍മിക്കുമ്പോഴാണ് അപകടമെന്നുറപ്പ്. അങ്ങനെയും ഒരു ക്യാപ്
സൂള്‍ സാധ്യതയാണ് അടഞ്ഞത്.

തെരഞ്ഞെടുപ്പിന് വെറും 20 ദിവസം മാത്രമിരിക്കെ സിപിഎമ്മിന്റെ അക്രമ ബോംബു രാഷ്‌ട്രീയം, കുറഞ്ഞ പക്ഷം വടക്കന്‍ മേഖലയിലെങ്കിലും ചര്‍ച്ചയാകുമെന്നുറപ്പ്. അഴിമതിയാരോപണങ്ങളില്‍, പ്രത്യേകിച്ച് മാസപ്പടിയും കരുവന്നൂരും, പാര്‍ട്ടി ആടിയുലയുമ്പോള്‍, അക്രമരാഷ്‌ട്രീയം കൂടി വീണ്ടും ചര്‍ച്ചയാകുന്നത് പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കും. പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അരുംകൊല ഉയര്‍ത്തിയ വിവാദത്തിനു പിന്നാലെയാണ് ഇതും ചര്‍ച്ചയാകുക.

Tags: mv govindancpmCPM Bomb Politics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.