Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരി, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ആരോപണം നടത്തിയ പ്രിന്‍സിപ്പാളിനെ പൂട്ടാന്‍ നോക്കി സര്‍ക്കാര്‍

എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം മാറ്റിയ കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ നല്‍കിയ കുറ്റപത്രമുള്‍പ്പടെയുള്ള വകുപ്പ് തല അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ കേസ് ചുമത്തിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 07:11 pm IST
in Kerala

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്‌ഐ നേതാക്കളുടെ സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ വ്യാജ കേസ് ചുമത്തി ദ്രോഹിക്കാന്‍ ശ്രമമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാര്‍ഗിക പ്രവര്‍ത്തനം നടക്കുന്നുവെന്നും തുറന്നുപറഞ്ഞതിന്റെ പേരിലാണ് സര്‍ക്കാര്‍ വേട്ട.

എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം മാറ്റിയ കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ നല്‍കിയ കുറ്റപത്രമുള്‍പ്പടെയുള്ള വകുപ്പ് തല അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ കേസ് ചുമത്തിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അവസാന പ്രവര്‍ത്തി ദിവസമാണ് പുതിയൊരു കുറ്റപത്രവുമായി സര്‍ക്കാര്‍ എത്തിയത്.

അധ്യാപികയുടെ പെന്‍ഷന്‍ അനുകൂല്യങ്ങള്‍ ഏത് വിധേനയും തടയുക എന്നത് മാത്രമാണ് തിരക്കിട്ട് നല്‍കിയ കുറ്റപത്രത്തിനു പിന്നിലെന്നാണ് ആക്ഷേപം. സിപിഎം സംഘടനയുമായി എതിര്‍ത്ത് നിന്നതിന്റെ പേരില്‍ കെ.ടി.യു വിസി യുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: സിസാ തോമസിന് വിരമിക്കുന്ന ദിവസം കുറ്റപത്രം നല്‍കിയതിന് സമാനമായാണ് ഡോ, രമയ്‌ക്കെതിരായ നടപടിയുമെന്ന് സേവ് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.

സിസാ തോമസിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതി വരെ അപ്പീല്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ നിലപാട് കോടതി തള്ളുകയായിരുന്നു. എന്നാല്‍ വിരമിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ അനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ല. 2022ല്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നേടുവാന്‍ പരിശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

സ്ത്രീധന നിരോധന നിയമപ്രകാരവും, റാഗിംഗ് വിരുദ്ധ ചട്ടപ്രകാരവും രക്ഷിതാക്കള്‍ നല്‍കുന്ന സത്യവാങ്മൂലം കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് മാനദണ്ഡമാണ് എന്നത് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥിയെ ബോധിപ്പിച്ചപ്പോള്‍ രക്ഷിതാവിനെ കൊണ്ടുവന്ന് അഡ്മിഷന്‍ എടുത്തുകൊള്ളാം എന്ന് തീരുമാനമെടുത്ത് പോയ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷം കഴിഞ്ഞുള്ള നടപടി. പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥിനിക്ക് കോളേജ് പ്രവേശനത്തിന് രക്ഷകര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമില്ലെന്നതാണ് പരാതിക്കാരിയുടെ നിലപാട്.

ലഹരി ഗവണ്‍മെന്റ് കോളേജില്‍ വ്യാപകമാണ് എന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ രക്ഷിതാക്കള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും കോളേജില്‍ എത്തണമെന്ന് പിടിഎ തീരുമാനവും എടുത്തിരുന്നു. എന്നാല്‍ പരാതി നല്‍കിയ വിദ്യാര്‍ത്ഥി കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ താല്‍ക്കാലികമായി പ്രവേശനം നേടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ ഉയര്‍ന്ന ഓപ്ഷന്‍ ആയുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പിന്നീട് വിദ്യാര്‍ഥിനി പ്രവേശം നേടുകയും ചെയ്തു. പ്രസ്തുത പരാതിയില്‍ പ്രിന്‍സിപ്പാളിനെതിരെ തെളിവൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കെട്ടിച്ചമച്ച മറ്റൊരു പരാതിയുമയാണ് അധ്യാപികയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

എസ്എഫ്‌ഐ നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാരും വകുപ്പ് മന്ത്രിയും വഴങ്ങുന്നതാണ് അക്കാദമിക് മേഖലയുടെ നിലവാര തകര്‍ച്ചയ്‌ക്കും കോളേജുകളിലെ അച്ചടക്ക രാ ഹിത്യത്തിനും കാരണമാകുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ അഭിപ്രായപെട്ടു.

Tags: kasargodKerala GovernmentSave University Campaign committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Editorial

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.