Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മി പാര്‍ട്ടിയ്‌ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വിക്ക് പരിഹാസം; ഹൈക്കോടതി കെട്ടിടത്തിന് വേണ്ടിയല്ലേ വാദിക്കേണ്ടതെന്ന് ചന്ദ്രചൂഡ്

സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആം ആദ്മിയുടെ ഓഫീസ് ഒഴിപ്പിക്കുന്ന കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവു കൂടിയായ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയ്‌ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 11:20 pm IST
in India

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആം ആദ്മിയുടെ ഓഫീസ് ഒഴിപ്പിക്കുന്ന കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവു കൂടിയായ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയ്‌ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരിഹാസം. ദല്‍ഹി ഹൈക്കോടതിയ്‌ക്ക് കെട്ടിടം പണിയാനാണ് കയ്യേറ്റ ഭൂമിയില്‍ നിന്നും ആം ആദ്മി ഓഫീസ് ഒഴിപ്പിക്കുന്നത്.
ഈ കേസിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയോട് പറഞ്ഞു: “ഈ കേസില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക് വേണ്ടി താങ്കള്‍ ഹാജരാകരുതായിരുന്നു. താങ്കള്‍ ഹാജരാകരുതായിരുന്നു. കാരണം ദല്‍ഹി ഹൈക്കോടതിയ്‌ക്ക് കെട്ടിടം പണിയാന്‍ വേണ്ടി സ്ഥലം കിട്ടേണ്ട കേസാണിത്. താങ്കള്‍ ഞങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടിയിരുന്നത്”. പാതി പരിഹാസത്തോടും കൂടിയാണ് ചന്ദ്രചൂഡ് ഈ പ്രസ്താവന നടത്തിയത്.
രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികളില്‍ ഒന്നാണ് ആം ആദ്മി എന്നായിരുന്നു അഭിഷേക് മനു സിംഘ് വി വാദിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് റോഡില്‍ കിടക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ഒരു രാഷ്‌ട്രീയ സമവായം ഉണ്ടാകണമെന്നും അഭിഷേക് മനു സിംഘ് വി വാദിച്ചു. “മറ്റ് പാര്‍ട്ടികളെല്ലാം ദല്‍ഹിയില്‍ കണ്ണായ സ്ഥലത്ത് ഓഫീസ് നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് (ആം ആദ്മിക്ക്) മാത്രം ബദര്‍പൂരില്‍ സ്ഥലം നല്‍കാമെന്നാണ് പറയുന്നത്. ഇത് അന്യായമാണ്”- അഭിഷേക് മനു സിംഘ് വി വാദിച്ചു.

“നിങ്ങള്‍ക്ക് പുതിയ ഒരു പ്ലോട്ട് കിട്ടാന്‍ ഞങ്ങളുടെ നല്ല ഓഫീസാണ് നിങ്ങള്‍ ഇത്രയും കാലം ഉപയോഗിച്ചത്. ഇതെങ്ങിനെ ന്യായീകരിക്കാന്‍ സാധിക്കും?”- ദല്‍ഹി ഹൈക്കോടതി കയ്യേറി ഓഫീസ് വെച്ചതിനെ വിമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും തടങ്കലില്‍ വെക്കാന്‍ ആം ആദ്മിയ്‌ക്ക് ആവില്ലെന്നും എന്തായാലും ആം ആദ്മി ഓഫീസ് ഒഴിഞ്ഞേ പറ്റൂവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

2015ല്‍ ആം ആദ്മിക്ക് ഈ ഓഫീസ് ദല്‍ഹി സര്‍ക്കാര്‍ നല്‍കിയതാണെന്ന് അഭിഷേക് മനു സിംഘ് വി വാദിച്ചു. ദല്‍ഹി ഹൈക്കോടതിക്ക് കുടുംബക്കോടതി പണിയാന്‍ 2022ല്‍ ഈ സ്ഥലം അനുവദിച്ചതാണെന്ന് കേസിലെ അമിക്കസ് ക്യൂറിയായ കെ. പരമേശ്വര്‍ പറഞ്ഞു. ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക് ഈ പ്ലോട്ട് നല്‍കിയതായി ഹൈക്കോടതിയുടെ പക്കലുള്ള ഒരു രേഖയിലുമില്ലെന്നും അമിക്കസ് ക്യൂറി വാദിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുന്നത് കണക്കിലെടുത്ത് ജൂണ്‍ 15 വരെ ഓഫീസ് ഒഴിയുന്നതിന് ആം ആദ്മിക്ക് സമയം നീട്ടി നല്‍കുന്നതായും സുപ്രീംകോടതി പറഞ്ഞു. ദല്‍ഹിയിലെ റൗസ് അവന്യൂവിലുള്ള ഓഫീസാണ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദല്‍ഹി ഹൈക്കോടതിയുടെ പുതിയ ഓഫീസ് കെട്ടിടങ്ങള്‍ പണിയുന്നത് പൊതുജനങ്ങള്‍ക്കും പൗരന്മാര്‍ക്കും നല്ലതല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

 

 

Tags: Supreme CourtDelhi High CourtChandrachudAbhishek Manu SinghviChief JusticeDY Chandrachudaap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

India

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.