Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍ ഐ സി ഓഹരിവില 530 രൂപയില്‍ നിന്നും 1134ലേക്ക്….രാഹുല്‍ ഗാന്ധി മോദിയെ പറയാന്‍ ഒന്നും ബാക്കിയില്ല..മോദിയുടെ കാലത്ത് എല്‍ഐസി ഭദ്രമാണ്…

എല്‍ഐസിയുടെ ഓഹരിവില വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 580 രൂപയില്‍ നിന്നും 1134ലേക്കാണ് വില കുതിച്ചത്. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ എല്‍ഐസിയുടെ മറ്റൊരു വരുമാനമാര്‍ഗ്ഗം മറ്റ് ഓഹരികളില്‍ പണം നിക്ഷേപിക്കലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 05:11 pm IST
inBusiness

ന്യൂദല്‍ഹി: എല്‍ഐസിയുടെ ഓഹരിവില വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 530 രൂപയില്‍ നിന്നും 1134ലേക്കാണ് വില കുതിച്ചത്. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ എല്‍ഐസിയുടെ മറ്റൊരു വരുമാനമാര്‍ഗ്ഗം മറ്റ് ഓഹരികളില്‍ പണം നിക്ഷേപിക്കലാണ്. അങ്ങിനെ ഒരിയ്‌ക്കല്‍ പണം നിക്ഷേപിച്ച അദാനിയുടെ ഓഹരികള്‍ ഹിന്‍ഡന്‍ ബര്‍ഗ് ആരോപണത്തെ തുടര്‍ന്ന് കൂപ്പുകുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേശും മോദിയെ പറയാത്ത വിമര്‍ശനങ്ങളില്ല.

എല്‍ഐസിയെ നശിപ്പിച്ച് മോദി ജനങ്ങളുടെ ഭാവി തകര്‍ക്കുന്നു, എല്‍ഐസിയുടെ ഓഹരിവിപണിയിലേക്കുള്ള കടന്നുവരവില്‍ മോദി എല്‍ഐസി ഓഹരി വില കുറച്ചുകാണിച്ചു, ജനങ്ങളുടെ പൈസ അദാനിയുടെ പേരില്‍ മോദി കൊള്ളയടിച്ചു, എല്‍ ഐസിയുടെ ജോലി അദാനിയെ രക്ഷിക്കലാണോ?…എന്നിങ്ങനെ ജനങ്ങളുടെ മനസ്സില്‍ മോദിയെയും അദാനിയെയും രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിക്കാന്‍ വലിയ ശ്രമം ഉണ്ടായിരുന്നു. എല്‍ഐസിയില്‍ നിക്ഷേപിച്ചിരിക്കുന്ന ജനങ്ങളുടെ പണം നിര്‍ബന്ധിച്ച് അദാനി ഓഹരികള്‍ വാങ്ങിപ്പിച്ച് മോദി കൊള്ളയടിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു.

LIC की पूंजी, अडानी को!
SBI की पूंजी, अडानी को!
EPFO की पूंजी भी, अडानी को!

‘मोडानी’ के खुलासे के बाद भी, जनता के रिटायरमेंट का पैसा अडानी की कंपनियों में निवेश क्यों किया जा रहा है?

प्रधानमंत्री जी, न जांच, न जवाब! आख़िर इतना डर क्यों?

— Rahul Gandhi (@RahulGandhi) March 27, 2023

എല്‍ ഐസിയുടെ പണം അദാനിയ്‌ക്ക്, ഇപിഎഫ് ഒ പണം അദാനിയ്‌ക്ക്, എസ് ബിഐയുടെ പണം അദാനിയ്‌ക്ക് എന്നെല്ലാമായിരുന്നു രാഹുല്‍ ഗാന്ധി അന്ന് എക്സില്‍ കുറിച്ചത് എല്‍ ഐസിയില്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം എടുത്ത് എന്തിന് അദാനിയെ ജാമ്യത്തിലെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ജയറാം രമേശ് ചോദിച്ചത്.

പക്ഷെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്തുണ്ടായി? മോദി ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ആരോപണങ്ങളൊന്നും ശരിയല്ലെന്ന് തെളിഞ്ഞു. അദാനിയുടെ ഓഹരിവിലകള്‍ 45 ശതമാനം വരെ ഇടിഞ്ഞശേഷം മുകളിലേക്ക് കുതിച്ചു. അതോടെ എല്‍ഐസിയുടെ അദാനി ഓഹരികളിന്മേലുള്ള നിക്ഷേപം 36,470 കോടി രൂപയില്‍ നിന്നും 56,073 കോടി രൂപയിലേക്കാണ് കുതിച്ചത്. 20,000 കോടി രൂപയോളം ലാഭം! ഇതോടെ രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേഷിന്റെയും നാവിറങ്ങിപ്പോയി.

മോദിയുടെ കാലത്ത് എല്‍ ഐസി മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കുതിച്ചുയരുകയാണ്. ഇതേക്കുറിച്ച് മോദി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം ഇങ്ങിനെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം മൂല്യം മുന്‍പെങ്ങുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. പ്രതിപക്ഷം എല്‍ ഐസിയെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇന്ന് ആ കമ്പനിയുടെ ഓഹരികളിന്മേല്‍ റെക്കോഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. “- 2024 ഫെബ്രുവരി 6ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകളാണിത്. മോദിയുടെ ഈ വാക്കുകള്‍ പൊന്നായിരിക്കുന്നു. എല്‍ ഐസിയുടെ ഓഹരിവില 530 രൂപ വരെ താഴ്ന്നശേഷമാണ് ആയിരവും കടന്ന് മേലോട്ട് കുതിക്കുന്നത്.

2023 നവമ്പര്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളില്‍ എല്‍ ഐസി ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തിയത്. 54 ആഴ്ചയിലെ കണക്കെടുത്താന്‍ എല്‍ ഐസിയുടെ വില 530 രൂപയില്‍ നിന്നും 1175 വരെ ഉയര്‍ന്നു. അതിന് ശേഷമാണ് അത് അല്‍പം താഴോട്ട് വീണ് 1134ല്‍ എത്തിയിരിക്കുന്നത്.

 

Tags: Rahul GandhimodiAdaniHindenburg reportJairam RameshLICLIfe Insurance Corporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.