Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് മൂന്നു വര്‍ഷത്തെ സൗജന്യ പ്രീ സ്‌കൂള്‍ പഠനം

അനീഷ് അയിലംbyഅനീഷ് അയിലം
Mar 1, 2024, 09:00 am IST
inKerala

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയത്തിന് വിരുദ്ധമായി ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസ്സില്‍ തന്നെ തുടരുന്നതോടെ കേരളത്തിലെ സാധാരണക്കാരുടെ മക്കള്‍ക്ക് നഷ്ടമാകുന്നത് മൂന്നുവര്‍ഷത്തെ പ്രീ സ്‌കൂള്‍ അഥവാ അടിസ്ഥാന വിദ്യാഭ്യാസം. കേന്ദ്ര വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്നുവയസുമുതല്‍ ആറു വയസു വരെ കുട്ടിക്ക് സൗജന്യമായി അടിസ്ഥാന വിദ്യാഭ്യാസം നല്കണം. അഞ്ച് വയസില്‍ സ്‌കൂള്‍ പ്രവേശനം നടത്തുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇത് നഷ്ടമാകും.

ഇപ്പോള്‍ അങ്കണവാടികളില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ പഠനവും പ്രീ സ്‌കൂളുകളിലെ പഠനവും എല്ലാം മൂന്നു വയസില്‍ ആരംഭിക്കും എങ്കിലും അഞ്ച് വയസില്‍ ഒന്നാം ക്ലാസ്സില്‍ ചേരുകയാണ്. അങ്കണവാടികളില്‍ വിദ്യാഭ്യാസ നയം അനുസരിച്ചല്ല പഠനം. അതിനാല്‍ത്തന്നെ പലരും പണം നല്കി സ്വകാര്യ പ്രീ സ്‌കൂളുകളെ ആണ് ആശ്രയിക്കുന്നത്.

ഇതിനെല്ലാം പരിഹാരം ആണ് ദേശീയ വിദ്യാഭ്യാസ നയം. മൂന്നുവയസില്‍ തുടങ്ങി അഞ്ചുവയസു വരെ കുട്ടികളുടെ മാനസിക ബൗദ്ധിക വളര്‍ച്ചയ്‌ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം സൗജന്യമായി ലഭിക്കും. ഇതിനുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്കും. അങ്കണവാടികളെ സ്‌കൂളുകളുമായി ചേര്‍ത്താണ് പ്രവര്‍ത്തനം.
ഇവിടെ പഠിപ്പിക്കുന്നതിനായി നിലിവിലെ അങ്കണവാടി അദ്ധ്യാപകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ആറുമാസം മുതല്‍ ഒരുവര്‍ഷംം വരെയുള്ള കോഴ്‌സുകള്‍ നല്കും. പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രത്യേക ബിഎഡ് ആയിരിക്കും യോഗ്യത.

മാത്രമല്ല പാഠപുസ്തകം ഒഴിവാക്കിയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതിയും ആകും ഉണ്ടാകുക. ഇതോടെ കുട്ടികളുടെ ബൗദ്ധിക ക്ഷമത വര്‍ധിക്കും. തുടര്‍ന്ന് ഒന്നാം ക്ലാസ്സിലെത്തുന്ന കുട്ടിക്ക് പഠനത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്താനാകും. ഈ അവസരമാണ് സംസ്ഥാനത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്നത്. ഇത്തരം ക്ലാസുകളില്‍ മൂന്ന് അദ്ധ്യാപകരും ഒരു ആയയും കുറഞ്ഞത് വേണം. അത് കണക്കാക്കിയാല്‍ ആയിരക്കണക്കിന് അദ്ധ്യാപകരുടെ തൊഴിലവസരവും നഷ്ടമാകും. അഞ്ചുവയസില്‍ പ്രവേശനം നടത്തിയാല്‍ കുട്ടിയെ രണ്ടുവയസില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിലേക്ക് ചേര്‍ക്കേണ്ടിവരും. ഇതും പ്രായോഗികമല്ല.

ഇപ്പോള്‍ത്തന്നെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള ഫണ്ടുകള്‍ നഷ്ടമായിത്തുടങ്ങി. ഒരു മാതൃകാ ബിഎഡ് കോളജ് സ്ഥാപിക്കാന്‍ ഒരു സംസ്ഥാനത്തിന് 100 കോടി വരെ നല്കി. കേരളം അപേക്ഷ നല്കാത്തതിനാല്‍ ആ ഫണ്ട് നഷ്ടമായി. മൂന്നുവയസു മുതലുള്ള അടിസ്ഥാന വിദ്യാഭ്യാസം ഉള്‍പ്പെടെ സ്‌കൂളുകളുമായി ചേര്‍ത്ത് ഓരോ ബ്ലോക്ക് പഞ്ചായത്തിലും പിഎംശ്രീ മോഡല്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ എട്ടു മതല്‍ 20 കോടിവരെ അനുവദിച്ചു. പക്ഷെ കേരളത്തില്‍ നിന്നും അപേക്ഷ നല്കിയില്ല. ഇതോടെ 152 ബ്ലോക്കുകളിലായി 2000 മുതല്‍ 3000 കോടി വരെ നഷ്ടമായി. ഫണ്ടുകള്‍ മാത്രമല്ല, സാധാരണക്കാരന്റെ മക്കള്‍ക്ക് കിട്ടേണ്ട സൗജന്യ വിദ്യാഭ്യാസം കൂടിയാണ് സര്‍ക്കാരിന്റെ കടുംപിടുത്തത്തില്‍ നഷ്ടമാകുന്നത്.

Tags: childrenKerala Governmenteducation sectorpreschool education
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.