Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“സ്ത്രീകളെ അപമാനിക്കുന്ന ഒരാള്‍ക്ക് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുമോ?”- ഐശ്വര്യാ റായിയെ അപമാനിച്ച രാഹുലിനെതിരെ സ്മൃതി ഇറാനി

അയോധ്യാ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതിന് ഐശ്വര്യാറായിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി. "ഇങ്ങിനെ ഒരാള്‍ക്ക് എങ്ങിനെയാണ് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കുക?- സ്മൃതി ഇറാനി ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 11:50 pm IST
inIndia

ന്യൂദല്‍ഹി: അയോധ്യാ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതിന് ഐശ്വര്യാറായിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി. “ഇങ്ങിനെ ഒരാള്‍ക്ക് എങ്ങിനെയാണ് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കുക?- സ്മൃതി ഇറാനി ചോദിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ സുഹൃത്തായ അമിതാഭ് ബച്ചനെയും അദ്ദേഹത്തിന്റെ മരുമകളായ ഐശ്വര്യാറായിയെയുമാണ് രാഹുല്‍ ഗാന്ധി അപമാനിച്ചത്. ഇങ്ങിനെ ഒരു നേതാവിന് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കുമോ ?- സ്മൃതി ഇറാനി ചോദിക്കുന്നു.

സ്വയമേ സ്ഥിരതയില്ലാത്ത രാഹുല്‍ ഗാന്ധിയ്‌ക്ക് എങ്ങിനെയാണ് രാജ്യത്തിന് സ്ഥിരത നല്‍കാനാവുക എന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞു നിന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരത്തി സ്മൃതി ഇറാനി ചോദിച്ചു.

സ്ത്രീകളെ എന്തിനാണ് പ്രസംഗത്തിലേക്ക് വലിച്ചിഴക്കുന്നത് എന്ന ചോദ്യവുമായി ഗായിക സോനാ മഹാപാത്രയും വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയെ നേരിട്ടിരുന്നു. “താങ്കളുടെ അമ്മ സോണിയാഗാന്ധിയെയും പെങ്ങള്‍ പ്രിയങ്കയെയും പ്രസംഗത്തില്‍ അപമാനിക്കുമ്പോള്‍ താങ്കള്‍ക്ക് വേദനയുണ്ടാകില്ലേ?” ചോദിക്കുന്നത്. “ഐശ്വര്യാ റായി ന‍ൃത്തം ചെയ്യും, അമിതാഭ് ബച്ചന്‍ ഷോകളില്‍ ‘ബല്ലേ ബല്ലേ’ പറയും. ” എന്നും മറ്റൊരു പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

“ഐശ്വര്യാറായിയുടെ പേര് വലിച്ചിഴച്ചതിലൂടെ എന്ത് നേട്ടമാണ് രാഹുല്‍ഗാന്ധി ഉണ്ടാക്കിയത്?”- സോനാ മഹാപാത്ര ചോദിക്കുന്നു. താങ്കളുടെ അമ്മ സോണിയാഗാന്ധിയെയും സഹോദരി പ്രിയങ്കാ ഗാന്ധിയെയും മുന്‍പൊക്കെ പലരും വ്യക്തിപരമായി വിമര്‍ശിച്ചിരിക്കില്ലെ. അപ്പോള്‍ താങ്കള്‍ക്ക് വിഷമം ഉണ്ടായിട്ടില്ലേ?”- സോനാ മഹാപാത്ര ചോദിക്കുന്നു.

ഐശ്വര്യാറായിയെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അയോധ്യാപ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരുന്ന ഐശ്വര്യാറായിയെ ആ ചടങ്ങില്‍ പങ്കെടുത്തു എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നത്. ഇത്രയ്‌ക്കും ബോധമില്ലാത്ത ഒരാളാണോ കോണ്‍ഗ്രസിനെ നയിക്കുന്നത് എന്നാണ് പലരും സമൂഹമാധ്യമത്തില്‍ ചോദിക്കുന്നത്. അമിതാഭ് ബച്ചനെയും ഐശ്വര്യാറായിയെയും പോലുള്ള ബോളിവുഡ് താരങ്ങളാണ് പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതെന്നും ഒബിസി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതായിരുന്നു ഭാരത് ന്യായ് യാത്ര ഉത്തര്‍ പ്രദേശില്‍ എത്തിയ വേളയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. വാസ്തവത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ മോദി ഒബിസി വിഭാഗക്കാരനായിരുന്നു എന്നുപോലും അറിയാതെയാണ് രാഹുല്‍ഗാന്ധി ഇത്തരമൊരു പ്രസംഗം നടത്തിയതെന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്‌മയെ തുറന്നുകാട്ടുന്നു. ഇത്രയും നിരുത്തരവാദപരമായി പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് നേതൃപദവിയില്‍ നില്‍ക്കുന്ന ആള്‍ക്ക് എങ്ങിനെ കഴിയുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

 

Tags: Rahul Gandhismriti iraniAishwarya Rai BachchanAmitabh BachchanAyodhya Pranprathishta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.