Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറിഞ്ഞു; നാണക്കേട് ഒഴിവാക്കാന്‍ കല്ലെറിഞ്ഞില്ലെന്ന് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 07:24 pm IST
in India
രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്‍റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്ന നിലയില്‍ (ഇടത്ത്)

രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്‍റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്ന നിലയില്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്നു.

ബംഗാളിലെ മാള്‍ഡയില്‍ വെച്ചാണ് ബുധനാഴ്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ കല്ലെറിഞ്ഞത്. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിച്ചിരുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഏതാനും അക്രമികളാണ് കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വീഡിയോയില്‍ ഒരിടത്ത് കാര്‍ നിര്‍ത്തി രാഹുല്‍ ഗാന്ധി കാറില്‍ നിന്നിറങ്ങി പിന്‍ചില്ലുകള്‍ പൊട്ടിയത് പരിശോധിക്കുന്നത് കാണാം.

ബംഗാളിലേക്ക് ന്യായ് യാത്ര കടക്കുന്നതിനെ മമത ബാനര്‍ജി വിലക്കിയിരുന്നു. എന്നാല്‍ മമതയുടെ വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി ബംഗാളിലേക്ക് കടക്കുകയായിരുന്നു. ബംഗാളില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് സിപിഎം.

ന്യായ് യാത്രയ്‌ക്കിടെ കഴിഞ്ഞ ദിവസം മാള്‍ഡയില്‍ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും ജലസേചന വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ വെച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനെ മമത വിലക്കേര്‍പ്പെടുത്തിയിരുന്നു.

മാള്‍ഡയും മുര്‍ഷിദാബാദും ഒരു കാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും. എന്നാല്‍ തങ്ങളുടെ പഴയ കോട്ട തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസും പറയുന്നു. ബുധനാഴ്ച മാള്‍ഡയില്‍ മമത ബാനര്‍ജിയും ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്‌ക്ക് നേരിടുമെന്ന് മമത ആവര്‍ത്തിച്ചു.

നാണക്കേട് ഒഴിവാക്കാന്‍ ആരും കല്ലെറിഞ്ഞില്ലെന്ന വാദവുമായി കോണ്‍ഗ്രസ്

ഉച്ചയ്‌ക്ക് കല്ലേറ് വാര്‍ത്ത പരക്കുകയും കോണ്‍ഗ്രസിന്റെ ബംഗാള്‍ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം കല്ലേറ് കഥ തിരുത്തിപ്പറഞ്ഞ് കോണ്‍ഗ്രസ്. പിന്നീടുള്ള ചിന്തയില്‍ തൃണമൂലില്‍ നിന്നും കല്ലേറ് കിട്ടി എന്നത് നാണക്കേടുണ്ടാക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് കല്ലേറ് കഥ തിരുത്തിയതെന്ന് കരുതുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്ന സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെയ്‌ക്കുന്ന കഥ ഇതാണ്: “രാഹുല്‍ ഗാന്ധിയുടെ കാര്‍ ബംഗാള്‍-ബീഹാര്‍ അതിര്‍ത്തിപ്രദേശത്ത് എത്തിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ കാണാന്‍ എത്തി. അതില്‍ നിന്നും ഒരു സ്ത്രീ പൊടുന്നനെ രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് വന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സുരക്ഷയ്‌ക്കായി കെട്ടിയ കയറില്‍ തട്ടി ചില്ല് പൊട്ടുകയായിരുന്നു. നീതിയ്‌ക്ക് വേണ്ടി പൊരുതാന്‍ എത്തിയ നേതാണ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ നേതാവായ അദ്ദേഹത്തിന്റെ സുരക്ഷ ജനങ്ങള്‍ നോക്കിക്കൊള്ളും”.

ഇത്തരമൊരു സമൂഹമാധ്യമസന്ദേശം കോണ്‍ഗ്രസിന്‍റേതായി പുറത്തുവന്നതോടെ ആദിര്‍ രഞ്ജന്‍ ചൗധരി നുണ പറഞ്ഞിരിക്കുന്ന എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. അജ്ഞാതരായ അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലെറിഞ്ഞു എന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചിരുന്നു.

Tags: stone pelting at Rahul GandhicongressTrinamool CongressBengalStone peltingMamata BanerjeeBharat Jodo Nyay YatraMalda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.