Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറിഞ്ഞു; നാണക്കേട് ഒഴിവാക്കാന്‍ കല്ലെറിഞ്ഞില്ലെന്ന് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 07:24 pm IST
in India
രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്‍റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്ന നിലയില്‍ (ഇടത്ത്)

രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്‍റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്ന നിലയില്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്നു.

ബംഗാളിലെ മാള്‍ഡയില്‍ വെച്ചാണ് ബുധനാഴ്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ കല്ലെറിഞ്ഞത്. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിച്ചിരുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഏതാനും അക്രമികളാണ് കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വീഡിയോയില്‍ ഒരിടത്ത് കാര്‍ നിര്‍ത്തി രാഹുല്‍ ഗാന്ധി കാറില്‍ നിന്നിറങ്ങി പിന്‍ചില്ലുകള്‍ പൊട്ടിയത് പരിശോധിക്കുന്നത് കാണാം.

ബംഗാളിലേക്ക് ന്യായ് യാത്ര കടക്കുന്നതിനെ മമത ബാനര്‍ജി വിലക്കിയിരുന്നു. എന്നാല്‍ മമതയുടെ വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി ബംഗാളിലേക്ക് കടക്കുകയായിരുന്നു. ബംഗാളില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് സിപിഎം.

ന്യായ് യാത്രയ്‌ക്കിടെ കഴിഞ്ഞ ദിവസം മാള്‍ഡയില്‍ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും ജലസേചന വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ വെച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനെ മമത വിലക്കേര്‍പ്പെടുത്തിയിരുന്നു.

മാള്‍ഡയും മുര്‍ഷിദാബാദും ഒരു കാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും. എന്നാല്‍ തങ്ങളുടെ പഴയ കോട്ട തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസും പറയുന്നു. ബുധനാഴ്ച മാള്‍ഡയില്‍ മമത ബാനര്‍ജിയും ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്‌ക്ക് നേരിടുമെന്ന് മമത ആവര്‍ത്തിച്ചു.

നാണക്കേട് ഒഴിവാക്കാന്‍ ആരും കല്ലെറിഞ്ഞില്ലെന്ന വാദവുമായി കോണ്‍ഗ്രസ്

ഉച്ചയ്‌ക്ക് കല്ലേറ് വാര്‍ത്ത പരക്കുകയും കോണ്‍ഗ്രസിന്റെ ബംഗാള്‍ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം കല്ലേറ് കഥ തിരുത്തിപ്പറഞ്ഞ് കോണ്‍ഗ്രസ്. പിന്നീടുള്ള ചിന്തയില്‍ തൃണമൂലില്‍ നിന്നും കല്ലേറ് കിട്ടി എന്നത് നാണക്കേടുണ്ടാക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് കല്ലേറ് കഥ തിരുത്തിയതെന്ന് കരുതുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്ന സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെയ്‌ക്കുന്ന കഥ ഇതാണ്: “രാഹുല്‍ ഗാന്ധിയുടെ കാര്‍ ബംഗാള്‍-ബീഹാര്‍ അതിര്‍ത്തിപ്രദേശത്ത് എത്തിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ കാണാന്‍ എത്തി. അതില്‍ നിന്നും ഒരു സ്ത്രീ പൊടുന്നനെ രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് വന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സുരക്ഷയ്‌ക്കായി കെട്ടിയ കയറില്‍ തട്ടി ചില്ല് പൊട്ടുകയായിരുന്നു. നീതിയ്‌ക്ക് വേണ്ടി പൊരുതാന്‍ എത്തിയ നേതാണ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ നേതാവായ അദ്ദേഹത്തിന്റെ സുരക്ഷ ജനങ്ങള്‍ നോക്കിക്കൊള്ളും”.

ഇത്തരമൊരു സമൂഹമാധ്യമസന്ദേശം കോണ്‍ഗ്രസിന്‍റേതായി പുറത്തുവന്നതോടെ ആദിര്‍ രഞ്ജന്‍ ചൗധരി നുണ പറഞ്ഞിരിക്കുന്ന എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. അജ്ഞാതരായ അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലെറിഞ്ഞു എന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചിരുന്നു.

Tags: Maldastone pelting at Rahul GandhicongressTrinamool CongressBengalStone peltingMamata BanerjeeBharat Jodo Nyay Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.