Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറിഞ്ഞു; നാണക്കേട് ഒഴിവാക്കാന്‍ കല്ലെറിഞ്ഞില്ലെന്ന് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 07:24 pm IST
in India
രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്‍റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്ന നിലയില്‍ (ഇടത്ത്)

രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്‍റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്ന നിലയില്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രാഹുല്‍ ഗാന്ധി പരിക്കില്ലാതെ രക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി യാത്ര ചെയ്യുന്ന കാറിന്റെ പിന്‍ചില്ല് കല്ലേറില്‍ തകര്‍ന്നു.

ബംഗാളിലെ മാള്‍ഡയില്‍ വെച്ചാണ് ബുധനാഴ്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ കല്ലെറിഞ്ഞത്. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ശത്രുത വര്‍ധിച്ചിരുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഏതാനും അക്രമികളാണ് കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വീഡിയോയില്‍ ഒരിടത്ത് കാര്‍ നിര്‍ത്തി രാഹുല്‍ ഗാന്ധി കാറില്‍ നിന്നിറങ്ങി പിന്‍ചില്ലുകള്‍ പൊട്ടിയത് പരിശോധിക്കുന്നത് കാണാം.

ബംഗാളിലേക്ക് ന്യായ് യാത്ര കടക്കുന്നതിനെ മമത ബാനര്‍ജി വിലക്കിയിരുന്നു. എന്നാല്‍ മമതയുടെ വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി ബംഗാളിലേക്ക് കടക്കുകയായിരുന്നു. ബംഗാളില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് സിപിഎം.

ന്യായ് യാത്രയ്‌ക്കിടെ കഴിഞ്ഞ ദിവസം മാള്‍ഡയില്‍ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും ജലസേചന വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ വെച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനെ മമത വിലക്കേര്‍പ്പെടുത്തിയിരുന്നു.

മാള്‍ഡയും മുര്‍ഷിദാബാദും ഒരു കാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും. എന്നാല്‍ തങ്ങളുടെ പഴയ കോട്ട തിരിച്ചുപിടിക്കുമെന്ന് കോണ്‍ഗ്രസും പറയുന്നു. ബുധനാഴ്ച മാള്‍ഡയില്‍ മമത ബാനര്‍ജിയും ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റയ്‌ക്ക് നേരിടുമെന്ന് മമത ആവര്‍ത്തിച്ചു.

നാണക്കേട് ഒഴിവാക്കാന്‍ ആരും കല്ലെറിഞ്ഞില്ലെന്ന വാദവുമായി കോണ്‍ഗ്രസ്

ഉച്ചയ്‌ക്ക് കല്ലേറ് വാര്‍ത്ത പരക്കുകയും കോണ്‍ഗ്രസിന്റെ ബംഗാള്‍ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്ത ശേഷം കല്ലേറ് കഥ തിരുത്തിപ്പറഞ്ഞ് കോണ്‍ഗ്രസ്. പിന്നീടുള്ള ചിന്തയില്‍ തൃണമൂലില്‍ നിന്നും കല്ലേറ് കിട്ടി എന്നത് നാണക്കേടുണ്ടാക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് കല്ലേറ് കഥ തിരുത്തിയതെന്ന് കരുതുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്ന സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെയ്‌ക്കുന്ന കഥ ഇതാണ്: “രാഹുല്‍ ഗാന്ധിയുടെ കാര്‍ ബംഗാള്‍-ബീഹാര്‍ അതിര്‍ത്തിപ്രദേശത്ത് എത്തിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ കാണാന്‍ എത്തി. അതില്‍ നിന്നും ഒരു സ്ത്രീ പൊടുന്നനെ രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് വന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സുരക്ഷയ്‌ക്കായി കെട്ടിയ കയറില്‍ തട്ടി ചില്ല് പൊട്ടുകയായിരുന്നു. നീതിയ്‌ക്ക് വേണ്ടി പൊരുതാന്‍ എത്തിയ നേതാണ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ നേതാവായ അദ്ദേഹത്തിന്റെ സുരക്ഷ ജനങ്ങള്‍ നോക്കിക്കൊള്ളും”.

ഇത്തരമൊരു സമൂഹമാധ്യമസന്ദേശം കോണ്‍ഗ്രസിന്‍റേതായി പുറത്തുവന്നതോടെ ആദിര്‍ രഞ്ജന്‍ ചൗധരി നുണ പറഞ്ഞിരിക്കുന്ന എന്ന പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. അജ്ഞാതരായ അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലെറിഞ്ഞു എന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പ്രസ്താവിച്ചിരുന്നു.

Tags: Trinamool CongressBengalStone peltingMamata BanerjeeBharat Jodo Nyay YatraMaldastone pelting at Rahul Gandhicongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയുടമകളെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് : ടിഎംസി നേതാവ് സബ്യസാചി ദത്ത അറസ്റ്റിൽ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.