Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌ക്കാരങ്ങള്‍ക്ക് മമ്മൂട്ടി അര്‍ഹന്‍; പറയാന്‍ കോണ്‍ഗ്രസ് നേതാവായ സതീശന് എന്ത് അവകാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 10:54 am IST
in Kerala

തിരുവനന്തപുരം: പത്മ പുരസ്‌ക്കാരവുമായി ബന്ധപ്പെട്ട നടന്‍ മമ്മൂട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ട്രോള്‍ മഴ.

”ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ലന്നു പറഞ്ഞ് സതീശന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതാണ് വിവാദമായത്. ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല.’ എന്നും സതീശന്‍ എഴുതി.
പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസക്കാരങ്ങള്‍ക്ക് മമ്മൂട്ടി അര്‍ഹനാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതുപറയാന്‍ കോണ്‍ഗ്രസ് നേതാവായ സതീശന് എന്ത് അവകാശം എന്നതാണ് പ്രധാനം. 1998 ല്‍ മമ്മൂട്ടിക്ക്
പത്മശ്രീ നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാറല്ല. അതിനശേഷം 2004 മുതല്‍ 2014 വരെ 10 വര്‍ഷം അധികാരമുണ്ടായിരുന്നിട്ടും എന്തുകൊണ്ട് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹമായ ആദ്യ പേരുകാരനെ സതീശന്റെ പാര്‍ട്ടി ഓര്‍ത്തില്ല.? ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത് എന്നത് എന്തുകൊണ്ട് മറന്നു?
പത്മ പുരസ്‌ക്കാരത്തില്‍ ഒന്നാമതുള്ള പത്മവിഭൂഷന്‍ കിട്ടിയ മലയാളികളായ രണ്ടു പേര്‍ അടൂര്‍ ഗോപാലകൃഷ്്ണനും കെ ജെ യേശുദാസുമാണ്. 2017ല്‍ മോദി സര്‍ക്കാറാണ് യേശുദാസിന് പത്മവിഭൂഷന്‍ നല്‍കിയത്. കേരളത്തിന്റെ അല്ല തമിഴ്‌നാടിന്റെ ശുപാര്‍ശയിലാണ് യേശുദാസ് പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയത് എന്നതും ശ്രദ്ധേയം.

രണ്ടാമത്തെ പുരസ്‌ക്കാരമായ പത്മഭൂഷണ്‍ കിട്ടിയ ആദ്യ മലയാളി സിനിമാക്കരന്‍ പ്രേം നസീറാണ്(1983). തനിക്ക് ഏറെ വൈകിയാണ് പുരസ്‌ക്കാരം ലഭിക്കുന്നതെന്ന വിമര്‍ശനം നസീര്‍ പരസ്യമായി പറഞ്ഞിരുന്നു.
അതിവുശേഷം മോഹന്‍ലാല്‍ (2019), കെ എസ് ചിത്ര (2021) എന്നിവര്‍ക്കാണ് സിനിമക്കാര്‍ എന്ന നിലിയില്‍ പത്മഭൂഷണ്‍ ലഭിച്ചത്. ഇരുവര്‍ക്കും നേരത്തെ പത്മശീയും ലഭിച്ചിരുന്നു. ചിത്രയക്ക് പത്മശീ ലഭിക്കാന്‍ ശുപാര്‍ശചെയ്തത് കേരളം ആയിരുന്നില്ല. തമിഴ്‌നാടായിരുന്നു.
പത്മശീയുടെ കാര്യം പരിശോധിച്ചാല്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് (1973) ആദ്യ മലയാളം സിനിമാക്കാരന്‍. 1975 ല്‍ യേശുദാസിനും പത്മശ്രീ നല്‍കി. അടൂര്‍ (1984), അരവിന്ദന്‍ (1990), ഭരത് ഗോപി (2009), ശോഭന (1991), മമ്മൂട്ടി (1998), മോഹന്‍ലാല്‍ (2005), കെ എസ് ചിത്ര (2005),ബാലചന്ദ്രമേനോന്‍ (2007),തിലകന്‍ (2009) റസൂല്‍ പൂക്കുറ്റി (2010) ഷാജി എന്‍ കരുണ്‍(2011) മധു (2013), ജയറാം (2021). കൈതപ്രം(2022) എന്നിവരാണ് സിനിമ മേഖലയില്‍ നിന്ന് പ്ത്മശീ നേടിയവര്‍. ചിത്രയെപ്പോലെ തമിഴ്‌നാടാണ് ജയറാമിന്റെ പേരും ശുപാര്‍ശ ചെയ്തത്.
രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങള്‍. കിട്ടിയവര്‍ അതിന് അര്‍ഹരാണൊ എന്നു നോക്കിയാല്‍ മതി. അര്‍ഹരായ എല്ലാവര്‍ക്കും കൊടുക്കാന്‍ സാധിക്കാത്തതില്‍ കുറ്റം പറയുന്നതില്‍ കാര്യമില്ല.

Tags: MammoottyPadma Awards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.