Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സംസ്കാരം എന്നൊന്നുണ്ട്; ക്ഷേത്രത്തിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം; നിത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 06:15 pm IST
in Entertainment

സ്ത്രീകളുടെ വസ്ത്ര ധാരണത്തെക്കുറിച്ച് കഴിഞ്ഞ വർഷം ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നിത്യ മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീകൾ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കേണ്ടതുണ്ടെന്ന് നിത്യ മേനോൻ അന്ന് അഭിപ്രായപ്പെട്ടു.

‘നമ്മളുടെതായ സംസ്കാരം എന്നൊന്നുണ്ട്. അത് നമ്മൾ ഓർക്കണം. ഇന്ത്യൻ സിവിലെെസേഷൻ വളരെ പഴക്കമുള്ളതാണ്. ആ കൾച്ചറിന്റെ ​ഹാങ് ഓവറാണ്. ഇതാണ് നമുക്ക് പരിചിതം. എവിടെ പോയാലും അവിടെയുള്ളതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നിങ്ങൾ കൊണ്ട് വന്നാൽ ആളുകൾ അതിനെ എതിർക്കും. ഡ്രസ് മാത്രമല്ല. തലമുറകളായി ഇത് നമ്മുടെ സംസ്കാരത്തിൽ ഇല്ല’

‘പെട്ടെന്ന് പുതിയ എന്തെങ്കിലും വന്നാൽ ആളുകൾ എതിർക്കും. ഇന്ത്യയിൽ മാത്രമല്ല അത്. അമേരിക്കയിലെ ചെറിയ ​ഗ്രാമത്തിൽ പോയാൽ നിങ്ങൾക്ക് കറുത്ത മുടിയാണെങ്കിൽ അവർ എതിർക്കും. എന്താണിത്, ഇവരെന്താണ് ഇവിടെ എന്ന് അവർ ചോദിക്കും. ഇത് മനസിലാക്കി നമ്മൾ ഡ്രസ് ചെയ്യണം. ഒരു ക്ഷേത്രത്തിൽ പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് നമ്മൾക്ക് അറിയണം’

‘വിവാഹത്തിന് പോകുമ്പോൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയണം. പരമ്പരാ​ഗത വിവാഹ ചടങ്ങിനാണ് പോകുന്നതെങ്കിൽ അതിനനുസരിച്ച് ഡ്രസ് ചെയ്യണം. ഞാൻ സാഹചര്യത്തിന് അനുസരിച്ചാണ് ഡ്രസ് ചെയ്യാറ്. ഓപ്പൺ ക്ലോത്തുകൾ ഞാൻ ധരിക്കാറില്ലെന്ന് അല്ല. പക്ഷെ എവിടെ ധരിക്കണം എന്നെനിക്ക് അറിയാം. ഒരു സ്ഥലവുമായി ഇണങ്ങിച്ചേരുന്നതാണ് തനിക്കിഷ്ടം,’ നിത്യ മേനോൻ പറഞ്ഞതിങ്ങനെ.

വിവാഹശേഷം നടിമാർക്ക് കരിയർ വിടുന്നതിനെക്കുറിച്ചും നിത്യ മേനോൻ അന്ന് സംസാരിച്ചു. ആ സമയത്ത് എന്താണ് നമ്മുടെ പ്രയോരിറ്റി എന്നറിയണം. നമ്മളെ സന്തോഷിപ്പിക്കുന്ന ഒരാളുണ്ടെങ്കിൽ എന്തിനാണ് രണ്ട് തവണ ചിന്തിക്കുന്നത്. അത് ചെയ്യുക. നിങ്ങൾക്ക് എന്താണോ വേണ്ടത് അതിനനുസരിച്ച് പ്രവർത്തിക്കുക. സമൂഹം മാറിക്കോളുമെന്നും നിത്യ മേനോൻ വ്യക്തമാക്കി. നായികമാർ ഒരു പ്രായം കഴിയുമ്പോൾ സ്വഭാവ നടിയായി ഒതുങ്ങുന്നതിനെയും നിത്യ മേനോൻ അന്ന് ന്യായീകരിച്ചു.

ഒരു നായികയെ മോഹിപ്പിക്കുന്ന വസ്തുവായാണ് കാണിക്കുന്നത്. കൊമേഴ്ഷ്യൽ സിനിമയുടെ ഫോർ‌മാറ്റ് അത് മാത്രമാണ്. നായകന്റെ പൗരുഷമാണ് സ്ക്രീനിൽ കാണിക്കുന്നത്. അത് ഏത് പ്രായത്തിലും ചെയ്യാമെന്ന് നിത്യ മേനോൻ അഭിപ്രായപ്പെട്ടു. മാസ്റ്റർ പീസ് എന്ന സീരീസിലാണ് മലയാളത്തിൽ നിത്യയെ അവസാനമായി പ്രേക്ഷകർ കണ്ടത്.

കുമാരി ശ്രീമതി എന്ന തെലുങ്ക് സീരീസും പുറത്തിറങ്ങി. പൊതുവെ സമകാലിക വിഷയങ്ങളിൽ അഭിപ്രായം പറയാത്ത നിത്യ മേനോൻ കഴിഞ്ഞ ദിവസം അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ നിലപാട് വ്യക്തമാക്കിയത് ചർച്ചയായിരുന്നു. നടി രേവതി രാമക്ഷേത്രത്തെ അനുകൂലിച്ച് കുറിപ്പ് പങ്കുവെച്ചപ്പോൾ ഇതിനെ പിന്തുണയ്‌ക്കുകയായിരുന്നു നിത്യ.

 

Tags: TempleNithya Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

Kerala

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

Kerala

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.