Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യ കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍

വിധി വിചിത്രമാണെന്നും, രാമജന്മഭൂമി വിഭജിച്ചു നല്‍കണമെന്ന് കക്ഷികളാരും ആവശ്യപ്പെട്ടിരുന്നില്ലെന്നും പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 02:30 pm IST
in India

അലഹബാദ് ഹൈക്കോടതി വിധിയുണ്ടാവാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് വിധിപറഞ്ഞ ബെഞ്ചിലെ ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ പറയുകയുണ്ടായി. തങ്ങള്‍ അന്ന് വിധി പറഞ്ഞില്ലായിരുന്നെങ്കില്‍ അടുത്ത 200 വര്‍ഷത്തേക്ക് അയോദ്ധ്യാ കേസ് തീരുമാനമാകില്ലായിരുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞിരുന്നു. വിധി വിചിത്രമാണെന്നും, രാമജന്മഭൂമി വിഭജിച്ചു നല്‍കണമെന്ന് കക്ഷികളാരും ആവശ്യപ്പെട്ടിരുന്നില്ലെന്നും പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു.

വസ്തുകള്‍ക്കുമേല്‍ വിശ്വാസം ആധിപത്യം സ്ഥാപിക്കുന്നതാണ് വിധിയെന്ന ബാബറി മസ്ജിദിന്റെ വക്താക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തെളിവുകളുടെയും നിയമതത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് വിധിയെന്ന് കേസില്‍ ഹാജരായ അഭിഭാഷകനും ബിജെപി വക്താവുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഹിന്ദുക്കളുടെ വിശ്വാസത്തെ നിയമം ശരിവച്ചിരിക്കുകയാണെന്ന് എല്‍.കെ.അദ്വാനിയും അഭിപ്രായപ്പെട്ടു.

അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലിം പക്ഷം സുപ്രീംകോടതിയിലെത്തി. രാമജന്മഭൂമിയില്‍ ഹിന്ദുക്കള്‍ക്കുള്ള വിശ്വാസം ശരിവയ്‌ക്കുന്ന വിധിയായതിനാലായിരുന്നു ഇത്. സ്വാഭാവികമായും മറ്റുള്ളവരും സുപ്രീം കോടതിയിലെത്തി. തങ്ങളുടെ വാദമുഖങ്ങള്‍ കേട്ടുകൊണ്ടല്ലാതെ വിധി പറയരുതെന്ന് നിര്‍മോഹി അഖാഡയും മറ്റും കോടതിയോട് അപേക്ഷിച്ചു. കേസിന്റെ നടപടികള്‍ പിന്നെയും നീണ്ടുപോയി. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതില്‍ സന്തോഷിച്ചു. തലവേദന തല്‍ക്കാലം മാറിക്കിട്ടിയതില്‍ ആശ്വസിച്ചു. ഹിന്ദുക്കള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതില്‍ അവര്‍ക്ക് യാതൊരു ദുഃഖവും തോന്നിയില്ല.

Tags: AyodhyaSupreme CourtRam Mandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവകാശത്തര്‍ക്കം; ഊട്ടോളി രാമനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

India

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

India

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.