Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമപാദം ചേർന്ന് കൗമാരതാരകം; രാജേന്ദ്രപ്രസാദ് ആവേശഭരിതനായത് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:25 pm IST
in India

പതിനാറ് വയസായിരുന്നു കര്‍സേവയ്‌ക്ക് പോകുമ്പോള്‍ രാജേന്ദ്രപ്രസാദ് ധര്‍കറിന്. ശ്രീരാമജന്മഭൂമി വിമോചനപ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ കേട്ട് ആവേശഭരിതമായിരുന്ന കൗമാരം. ചെറിയ കുട്ടികള്‍ കര്‍സേവയ്‌ക്ക് പോകേണ്ടതില്ലെന്ന് പറഞ്ഞ മുതിര്‍ന്ന പ്രവര്‍ത്തകരോട് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളായിരുന്നു രാജേന്ദ്രപ്രസാദ് മറുപടിയായി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ അണിനിരന്നവര്‍ സ്വന്തം പ്രായം നോക്കിയില്ലായിരുന്നല്ലോ എന്ന ആ ഉത്തരത്തിന് മുന്നില്‍ അവര്‍ക്ക് ഉത്തരം മുട്ടി.

1990 ഒക്ടോബര്‍ 30 ഏകാദശി ദിവസമായിരുന്നുവെന്ന് രാജേന്ദ്രപ്രസാദിന്റെ അനുജന്‍ രവീന്ദ്രപ്രസാദ് ധര്‍കര്‍ ഓര്‍ക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കര്‍സേവകരായി അന്ന് അയോദ്ധ്യയിലെത്തിയിരുന്നു. ചേട്ടന്‍ മാത്രമായിരുന്നില്ല വീട്ടില്‍ നിന്ന് സമരത്തില്‍ പങ്കാളിയായത്. അച്ഛനും അമ്മാവനുമൊക്കെ കര്‍സേവകരായി വ്രതമെടുത്തു. എന്നെയും കൂട്ടണമെന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത് ‘തും അഭി ഛോട്ടെ ഹോ’ എന്നാണ്. എനിക്ക് അന്ന് എട്ട് വയസായിരുന്നു.

ശ്രീരാമസേവയ്‌ക്കായി വീടുവിട്ടുപോയ ചേട്ടന്‍ പിന്നെ മടങ്ങിവന്നില്ല. പോലീസ് വെടിവയ്‌പില്‍ അദ്ദേഹം കൊല്ലപ്പെട്ടു. കര്‍സേവകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വീണിരുന്നു. വീണുപോയവരെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് കേട്ടു. പതിനാറ് വയസേ ഉണ്ടായിരുന്നുള്ളൂ എങ്കിലും രാജേന്ദ്രപ്രസാദ് കണ്ട സ്വപ്‌നങ്ങള്‍ക്ക് നിറങ്ങളേറെയായിരുന്നു. അതിലൊന്ന് തീര്‍ച്ചയായും ശ്രീരാമക്ഷേത്രമായിരുന്നു. ചേട്ടന് പാട്ടുകള്‍ ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ സിനിമാഗാനങ്ങളെക്കാള്‍ രാജേന്ദ്ര പ്രസാദ് എപ്പോഴും മൂളിനടന്നത് ദേശഭക്തിഗാനങ്ങളായിരുന്നു, രവീന്ദ്ര പ്രസാദ് കണ്ണീരോടെ പറഞ്ഞു.

ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ബാലകരാമന് പ്രാണപ്രതിഷ്ഠയാകുന്നു… ജീവിതം ഇനിയും എങ്ങുമെത്തിയിട്ടില്ല. രാമക്ഷേത്രത്തോടൊപ്പം അയോദ്ധ്യയും വികസിക്കും. രാമപുരിയിലെ ഓരോ ആളുടെയും ജിവിതവും മാറും… എല്ലാം സ്വപ്‌നങ്ങളുടെ പട്ടികയിലാണ്. മുളകൊണ്ട് കൊട്ട ഉണ്ടാക്കി വിറ്റാണ് ഞങ്ങള്‍ കഴിഞ്ഞത്. അത് കുലത്തൊഴിലാണ്. ചേട്ടന്‍ നല്ലൊരു കലാകാരനായിരുന്നു. അദ്ദേഹം കുട്ട നെയ്താലും അതിലൊരു കല ഉണ്ടായിരുന്നു. പ്രതീക്ഷകള്‍ക്ക് വീണ്ടും നിറം വയ്‌ക്കുന്നു. എല്ലാം രാമന്‍ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്നാണ് പ്രതീക്ഷ, രവീന്ദ്രപ്രസാദ് പറഞ്ഞു.

Tags: AyodhyaRSSKarsevaRajendra prasad dhankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.