Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമപാദം ചേർന്ന് കൗമാരതാരകം; രാജേന്ദ്രപ്രസാദ് ആവേശഭരിതനായത് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:25 pm IST
in India

പതിനാറ് വയസായിരുന്നു കര്‍സേവയ്‌ക്ക് പോകുമ്പോള്‍ രാജേന്ദ്രപ്രസാദ് ധര്‍കറിന്. ശ്രീരാമജന്മഭൂമി വിമോചനപ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ കേട്ട് ആവേശഭരിതമായിരുന്ന കൗമാരം. ചെറിയ കുട്ടികള്‍ കര്‍സേവയ്‌ക്ക് പോകേണ്ടതില്ലെന്ന് പറഞ്ഞ മുതിര്‍ന്ന പ്രവര്‍ത്തകരോട് ആര്‍എസ്എസ് ശാഖയില്‍ കേട്ട ചരിത്രകഥകളായിരുന്നു രാജേന്ദ്രപ്രസാദ് മറുപടിയായി പറഞ്ഞത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ അണിനിരന്നവര്‍ സ്വന്തം പ്രായം നോക്കിയില്ലായിരുന്നല്ലോ എന്ന ആ ഉത്തരത്തിന് മുന്നില്‍ അവര്‍ക്ക് ഉത്തരം മുട്ടി.

1990 ഒക്ടോബര്‍ 30 ഏകാദശി ദിവസമായിരുന്നുവെന്ന് രാജേന്ദ്രപ്രസാദിന്റെ അനുജന്‍ രവീന്ദ്രപ്രസാദ് ധര്‍കര്‍ ഓര്‍ക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കര്‍സേവകരായി അന്ന് അയോദ്ധ്യയിലെത്തിയിരുന്നു. ചേട്ടന്‍ മാത്രമായിരുന്നില്ല വീട്ടില്‍ നിന്ന് സമരത്തില്‍ പങ്കാളിയായത്. അച്ഛനും അമ്മാവനുമൊക്കെ കര്‍സേവകരായി വ്രതമെടുത്തു. എന്നെയും കൂട്ടണമെന്ന് പറഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞത് ‘തും അഭി ഛോട്ടെ ഹോ’ എന്നാണ്. എനിക്ക് അന്ന് എട്ട് വയസായിരുന്നു.

ശ്രീരാമസേവയ്‌ക്കായി വീടുവിട്ടുപോയ ചേട്ടന്‍ പിന്നെ മടങ്ങിവന്നില്ല. പോലീസ് വെടിവയ്‌പില്‍ അദ്ദേഹം കൊല്ലപ്പെട്ടു. കര്‍സേവകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വീണിരുന്നു. വീണുപോയവരെ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് കേട്ടു. പതിനാറ് വയസേ ഉണ്ടായിരുന്നുള്ളൂ എങ്കിലും രാജേന്ദ്രപ്രസാദ് കണ്ട സ്വപ്‌നങ്ങള്‍ക്ക് നിറങ്ങളേറെയായിരുന്നു. അതിലൊന്ന് തീര്‍ച്ചയായും ശ്രീരാമക്ഷേത്രമായിരുന്നു. ചേട്ടന് പാട്ടുകള്‍ ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ സിനിമാഗാനങ്ങളെക്കാള്‍ രാജേന്ദ്ര പ്രസാദ് എപ്പോഴും മൂളിനടന്നത് ദേശഭക്തിഗാനങ്ങളായിരുന്നു, രവീന്ദ്ര പ്രസാദ് കണ്ണീരോടെ പറഞ്ഞു.

ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ബാലകരാമന് പ്രാണപ്രതിഷ്ഠയാകുന്നു… ജീവിതം ഇനിയും എങ്ങുമെത്തിയിട്ടില്ല. രാമക്ഷേത്രത്തോടൊപ്പം അയോദ്ധ്യയും വികസിക്കും. രാമപുരിയിലെ ഓരോ ആളുടെയും ജിവിതവും മാറും… എല്ലാം സ്വപ്‌നങ്ങളുടെ പട്ടികയിലാണ്. മുളകൊണ്ട് കൊട്ട ഉണ്ടാക്കി വിറ്റാണ് ഞങ്ങള്‍ കഴിഞ്ഞത്. അത് കുലത്തൊഴിലാണ്. ചേട്ടന്‍ നല്ലൊരു കലാകാരനായിരുന്നു. അദ്ദേഹം കുട്ട നെയ്താലും അതിലൊരു കല ഉണ്ടായിരുന്നു. പ്രതീക്ഷകള്‍ക്ക് വീണ്ടും നിറം വയ്‌ക്കുന്നു. എല്ലാം രാമന്‍ ആഗ്രഹിക്കുന്നതുപോലെ നടക്കുമെന്നാണ് പ്രതീക്ഷ, രവീന്ദ്രപ്രസാദ് പറഞ്ഞു.

Tags: AyodhyaRSSKarsevaRajendra prasad dhankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

 ബി ജെ പിക്ക് 3 സീറ്റ് ലഭിച്ചത് ഗൗരവകരമെന്ന് എം എ ബേബി, ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചു, തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കേണ്ടതില്ല

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.