Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തരെ ചൂഷണം ചെയ്ത് ദേവസ്വം ബോര്‍ഡ്; കളഭാഭിഷേകത്തിലും തട്ടിപ്പ്, അധികമായി വാങ്ങുന്ന പണം മടക്കി നൽകാറില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 10:35 am IST
in Kerala

ശബരിമല: തീര്‍ത്ഥാടകരെ ചൂഷണം ചെയ്യാന്‍ മത്സരിച്ച് ദേവസ്വം ബോര്‍ഡും ജീവനക്കാരും. ഇക്കുറി വഴിപാടിന്റെ പേരിലാണ് ഭക്തരില്‍ നിന്നും പണം പിടിച്ച് പറിക്കുന്നത്. സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ കളഭാഭിഷേകത്തിന്റെ പേരിലാണ് തട്ടിപ്പ് ഏറെയും നടക്കുന്നത്. കളഭാഭിഷേകം നടത്തുന്നതിന് 38400 രൂപയാണ് ദേവസ്വം ബോര്‍ഡിന് അടയ്‌ക്കേണ്ടത്. ഇങ്ങനെ പണം അടയ്‌ക്കുന്നവര്‍ക്ക് അരച്ച കളഭവും തന്ത്രി, മേല്‍ശാന്തി എന്നിവര്‍ക്കുള്ള വസ്ത്രവും ദേവസ്വം ബോര്‍ഡ് നല്‍കും. ഇതിനായി സപ്ലെയര്‍ക്ക് എന്ന പേരില്‍ 25900 രൂപയാണ് വകയിരുത്തുന്നത്.

സ്വന്തം ചെലവില്‍ ചന്ദനം വാങ്ങി അരച്ച് സന്നിധാനത്ത് എത്തിക്കുന്നവര്‍ക്ക് ദേവസ്വം മുതല്‍ക്കൂട്ടായ 12500 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നരോടും വഴിപാട് നടത്തണമെങ്കില്‍ മുഴുവന്‍ തുകയായ 38400 രൂപ അടയ്‌ക്കണമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍
നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ അധികമായി വാങ്ങുന്ന തുക മടക്കി നല്‍കാതെ ദേവസ്വം ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായാണ് ആക്ഷേപം ഉയരുന്നത്.

ശബരിമലയില്‍ കളഭം നല്‍കുന്നതിന് ടെന്റര്‍ വിളിക്കുകയോ കളഭത്തിന്റെ ഗുണമേന്മ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഇക്കാരണത്താല്‍ ദേവസ്വം നല്‍കുന്ന ചന്ദനത്തിന് ഗുണമേന്മ കുറവാണെന്ന പരാതിയുമുണ്ട്. ഉദ്ദിഷ്ഠ കാര്യ സിദ്ധിക്കും, ഐശ്വര്യത്തിനും ആഗ്രഹപൂര്‍ത്തികരണത്തിനും ശേഷമാണ് പലപ്പോഴും ഇത്തരത്തിലുള്ള വഴിപാടുകള്‍ ഭക്തര്‍ ദേവന് നടത്തുന്നത്. ഇക്കാരണത്താല്‍ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ വഴിപാടുകാര്‍ ശ്രമിക്കും.

മറയൂരില്‍ ഉള്‍പ്പടെയുള്ളയിടങ്ങളില്‍ നിന്നും ചന്ദനത്തടിവാങ്ങി കുങ്കുമപ്പൂവും പര്‍ച്ചക്കര്‍പ്പൂരവും മറ്റ് സാധനങ്ങളും ചേര്‍ത്തരച്ചാണ് കളഭമാക്കിമാറ്റുന്നത്. ഇതിനുതന്നെ തല്ലൊരു തുക വഴിപാടുകാരന് ചെലവാകും. ദേവസ്വം ബോര്‍ഡിന്റെ മറ്റ് വഴിപാട് രസീതുകള്‍ നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമായി കളഭാഭിഷേകത്തിന് മുഴുവന്‍ തുകയും രേഖപ്പെടുത്തിയ കൂപ്പണുകളാണ് നല്‍കുന്നത്. ഇക്കാരണത്താല്‍ തുക മടക്കി നല്‍കാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നത്.

വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ അധികമായി വാങ്ങിയ പണം മടക്കിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഭക്തരെ പണം പിന്നീട് നല്‍കാമെന്ന് അറിയിച്ചു മടക്കി അയയ്‌ക്കും. ദൂരദേശങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ ഈ പണത്തിനായി പിന്നീട് സന്നിധാനത്ത് എത്താറില്ല. ഈ തുക ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തട്ടിയെടുക്കുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്.

Tags: Devaswom BoardSABARIMALAKalabhabhishekam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

Kerala

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.