Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തരെ ചൂഷണം ചെയ്ത് ദേവസ്വം ബോര്‍ഡ്; കളഭാഭിഷേകത്തിലും തട്ടിപ്പ്, അധികമായി വാങ്ങുന്ന പണം മടക്കി നൽകാറില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 10:35 am IST
inKerala

ശബരിമല: തീര്‍ത്ഥാടകരെ ചൂഷണം ചെയ്യാന്‍ മത്സരിച്ച് ദേവസ്വം ബോര്‍ഡും ജീവനക്കാരും. ഇക്കുറി വഴിപാടിന്റെ പേരിലാണ് ഭക്തരില്‍ നിന്നും പണം പിടിച്ച് പറിക്കുന്നത്. സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നായ കളഭാഭിഷേകത്തിന്റെ പേരിലാണ് തട്ടിപ്പ് ഏറെയും നടക്കുന്നത്. കളഭാഭിഷേകം നടത്തുന്നതിന് 38400 രൂപയാണ് ദേവസ്വം ബോര്‍ഡിന് അടയ്‌ക്കേണ്ടത്. ഇങ്ങനെ പണം അടയ്‌ക്കുന്നവര്‍ക്ക് അരച്ച കളഭവും തന്ത്രി, മേല്‍ശാന്തി എന്നിവര്‍ക്കുള്ള വസ്ത്രവും ദേവസ്വം ബോര്‍ഡ് നല്‍കും. ഇതിനായി സപ്ലെയര്‍ക്ക് എന്ന പേരില്‍ 25900 രൂപയാണ് വകയിരുത്തുന്നത്.

സ്വന്തം ചെലവില്‍ ചന്ദനം വാങ്ങി അരച്ച് സന്നിധാനത്ത് എത്തിക്കുന്നവര്‍ക്ക് ദേവസ്വം മുതല്‍ക്കൂട്ടായ 12500 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നരോടും വഴിപാട് നടത്തണമെങ്കില്‍ മുഴുവന്‍ തുകയായ 38400 രൂപ അടയ്‌ക്കണമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍
നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ അധികമായി വാങ്ങുന്ന തുക മടക്കി നല്‍കാതെ ദേവസ്വം ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായാണ് ആക്ഷേപം ഉയരുന്നത്.

ശബരിമലയില്‍ കളഭം നല്‍കുന്നതിന് ടെന്റര്‍ വിളിക്കുകയോ കളഭത്തിന്റെ ഗുണമേന്മ പരിശോധിക്കുകയോ ചെയ്യുന്നില്ല. ഇക്കാരണത്താല്‍ ദേവസ്വം നല്‍കുന്ന ചന്ദനത്തിന് ഗുണമേന്മ കുറവാണെന്ന പരാതിയുമുണ്ട്. ഉദ്ദിഷ്ഠ കാര്യ സിദ്ധിക്കും, ഐശ്വര്യത്തിനും ആഗ്രഹപൂര്‍ത്തികരണത്തിനും ശേഷമാണ് പലപ്പോഴും ഇത്തരത്തിലുള്ള വഴിപാടുകള്‍ ഭക്തര്‍ ദേവന് നടത്തുന്നത്. ഇക്കാരണത്താല്‍ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ വഴിപാടുകാര്‍ ശ്രമിക്കും.

മറയൂരില്‍ ഉള്‍പ്പടെയുള്ളയിടങ്ങളില്‍ നിന്നും ചന്ദനത്തടിവാങ്ങി കുങ്കുമപ്പൂവും പര്‍ച്ചക്കര്‍പ്പൂരവും മറ്റ് സാധനങ്ങളും ചേര്‍ത്തരച്ചാണ് കളഭമാക്കിമാറ്റുന്നത്. ഇതിനുതന്നെ തല്ലൊരു തുക വഴിപാടുകാരന് ചെലവാകും. ദേവസ്വം ബോര്‍ഡിന്റെ മറ്റ് വഴിപാട് രസീതുകള്‍ നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമായി കളഭാഭിഷേകത്തിന് മുഴുവന്‍ തുകയും രേഖപ്പെടുത്തിയ കൂപ്പണുകളാണ് നല്‍കുന്നത്. ഇക്കാരണത്താല്‍ തുക മടക്കി നല്‍കാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നത്.

വഴിപാട് സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ അധികമായി വാങ്ങിയ പണം മടക്കിനല്‍കണമെന്ന് ആവശ്യപ്പെടുന്ന ഭക്തരെ പണം പിന്നീട് നല്‍കാമെന്ന് അറിയിച്ചു മടക്കി അയയ്‌ക്കും. ദൂരദേശങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ ഈ പണത്തിനായി പിന്നീട് സന്നിധാനത്ത് എത്താറില്ല. ഈ തുക ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തട്ടിയെടുക്കുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്.

Tags: Devaswom BoardSABARIMALAKalabhabhishekam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.