Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ പടരാത്തത് കൊവിഡ് കുത്തിവെപ്പ് പ്രതിരോധം കൊണ്ടോ?

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 26, 2023, 12:12 pm IST
in Kerala, Health

 

കോഴിക്കോട്: അതിമാരകമായ നിപ പടരാഞ്ഞത് കൊവിഡ് വാക്‌സിന്റെ ഫലമാണോ എന്ന ചര്‍ച്ചകള്‍ സജീവം. കൊവിഡ് കുത്തിവെപ്പുകള്‍ എടുത്തവര്‍ക്ക് ഹൃദ്രോഗമുണ്ടാകുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ അത് നിഷേധിക്കാത്ത സംസ്ഥാന ആരോഗ്യ വകുപ്പ്, നിപ പ്രതിരോധത്തിന് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ കുത്തിവെപ്പ് ഗുണകരമായോ എന്ന കാര്യത്തില്‍ പ്രതികരിക്കാത്തതും ചര്‍ച്ചയാകുന്നുണ്ട്. ആരോഗ്യ മേഖലയിലെ പ്രമുഖരും ഇക്കാര്യത്തില്‍ സന്ദേഹങ്ങള്‍ പങ്കുവെക്കുന്നു.

രോഗം ബാധിക്കുന്നവര്‍ക്ക് മരണസാധ്യത കൊവിഡിനേക്കാള്‍ കൂടുതലുള്ള പകര്‍ച്ചവ്യാധിയാണ് നിപ. മൂന്നാംതവണയും കോഴിക്കോട്ടു തന്നെ നിപ ആദ്യം റിപ്പോര്‍ട്ടു ചെയ്തതു പോലും പേടിപ്പെടുത്തുന്നതാണ്. മറ്റൊരിടത്തും ഇത്ര കുറഞ്ഞ കാലത്തില്‍ ഒരേസമയത്ത് നിപ ആവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, നിപ ബാധയോ അതുമൂലമുള്ള കൂടുതല്‍ ജീവാപായങ്ങളോ ഇത്തവണ ഉണ്ടായില്ല.

കേന്ദ്ര നിയന്ത്രണത്തിലുള്ള വൈറോളജി ലാബില്‍ പരിശോധിച്ച് നിപ ഉറപ്പാക്കിയതാണ്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ധ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു. പക്ഷേ, മുമ്പ് ‘രോഗംപിടിച്ചുകെട്ടി’യെന്ന അവകാശവാദം ഉയര്‍ത്തിയിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ‘മിടുക്കു’ പറയാഞ്ഞതെന്തെന്ന് പലരും സംശയിക്കുന്നു. ഈ വിഷയത്തില്‍ പരിശോധനയും പഠനവും നടത്തേണ്ടതാണ്. കേന്ദ്ര ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും നടപടികള്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍, ഈ വിഷയങ്ങളിലൊന്നും പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പോലുമില്ല!

കുത്തിവെപ്പിനെയും ഭാരതം സ്വയം നിര്‍മിച്ച കൊവിഡ് പ്രതിരോധ വാക്‌സിനേയും എതിര്‍ക്കുകയും എതിര്‍ക്കുന്നവരെ പിന്തുണയ്‌ക്കുകയും ചെയ്ത സര്‍ക്കാര്‍, കുത്തിവെപ്പെടുത്തവര്‍ക്ക് ഹൃദ്രോഗബാധയുണ്ടാകുന്നുവെന്ന വാര്‍ത്തയോടു പോലും വേണ്ടത്ര ഗൗരവത്തില്‍ പ്രതികരിക്കുന്നില്ല. ദല്‍ഹി ആസ്ഥാനമായി നടത്തിയ വിപുലമായ ഗവേഷണ പഠനത്തില്‍ ഹൃദ്രോഗമുണ്ടാകുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയതായി ഡോ. മൊഹിത് ഡി. ഗുപ്ത വെളിപ്പെടുത്തിയിരുന്നു. നാഷണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന്‍ ഈ ഗവേഷണ ഫലം ശരിവെക്കുന്നുണ്ട്.

എന്നാല്‍, കൊവിഡ് വാക്‌സിനെടുത്തതാണ് നിപയുടെ പ്രതിരോധത്തിന് കാരണമായതെന്ന് പറയാന്‍ കഴിയുന്ന പഠനമൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് പകര്‍ച്ച ഒരാളില്‍ നിന്ന് മൂന്നു പേര്‍ക്ക്, അവരില്‍ നിന്ന് ഒമ്പതു പേര്‍ക്ക് എന്ന അനുപാതത്തില്‍ ആയിരുന്നെങ്കില്‍ നിപയുടേത് 10 പേര്‍ക്ക് ബാധിച്ചാല്‍ അവരില്‍ നിന്ന് നാലു പേര്‍ക്ക്, നാലുപേരില്‍നിന്ന് രണ്ടുപേര്‍ക്ക് എന്നാണ് തോത് എന്നതും ജനങ്ങളുടെ ജാഗ്രതയും ഒരു കാരണമായേക്കാമെന്ന് ഒആര്‍എഫ് എന്ന അംഗീകൃത മെഡിക്കല്‍ മാധ്യമത്തില്‍ ഡോ. രാജീവ് എഴുതുന്നു.

പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ഔദ്യോഗികമായി തുറന്നു പറയാത്തത് എന്തുകൊണ്ടാണെന്ന് ആരോഗ്യരംഗത്തെ പ്രമുഖരും സംശയം പ്രകടിപ്പിക്കുന്നു.

Tags: NipahcovidKavalam Sasikumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

Kerala

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.