Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ പടരാത്തത് കൊവിഡ് കുത്തിവെപ്പ് പ്രതിരോധം കൊണ്ടോ?

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 26, 2023, 12:12 pm IST
in Kerala, Health

 

കോഴിക്കോട്: അതിമാരകമായ നിപ പടരാഞ്ഞത് കൊവിഡ് വാക്‌സിന്റെ ഫലമാണോ എന്ന ചര്‍ച്ചകള്‍ സജീവം. കൊവിഡ് കുത്തിവെപ്പുകള്‍ എടുത്തവര്‍ക്ക് ഹൃദ്രോഗമുണ്ടാകുന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ അത് നിഷേധിക്കാത്ത സംസ്ഥാന ആരോഗ്യ വകുപ്പ്, നിപ പ്രതിരോധത്തിന് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ കുത്തിവെപ്പ് ഗുണകരമായോ എന്ന കാര്യത്തില്‍ പ്രതികരിക്കാത്തതും ചര്‍ച്ചയാകുന്നുണ്ട്. ആരോഗ്യ മേഖലയിലെ പ്രമുഖരും ഇക്കാര്യത്തില്‍ സന്ദേഹങ്ങള്‍ പങ്കുവെക്കുന്നു.

രോഗം ബാധിക്കുന്നവര്‍ക്ക് മരണസാധ്യത കൊവിഡിനേക്കാള്‍ കൂടുതലുള്ള പകര്‍ച്ചവ്യാധിയാണ് നിപ. മൂന്നാംതവണയും കോഴിക്കോട്ടു തന്നെ നിപ ആദ്യം റിപ്പോര്‍ട്ടു ചെയ്തതു പോലും പേടിപ്പെടുത്തുന്നതാണ്. മറ്റൊരിടത്തും ഇത്ര കുറഞ്ഞ കാലത്തില്‍ ഒരേസമയത്ത് നിപ ആവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, നിപ ബാധയോ അതുമൂലമുള്ള കൂടുതല്‍ ജീവാപായങ്ങളോ ഇത്തവണ ഉണ്ടായില്ല.

കേന്ദ്ര നിയന്ത്രണത്തിലുള്ള വൈറോളജി ലാബില്‍ പരിശോധിച്ച് നിപ ഉറപ്പാക്കിയതാണ്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ധ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു. പക്ഷേ, മുമ്പ് ‘രോഗംപിടിച്ചുകെട്ടി’യെന്ന അവകാശവാദം ഉയര്‍ത്തിയിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ‘മിടുക്കു’ പറയാഞ്ഞതെന്തെന്ന് പലരും സംശയിക്കുന്നു. ഈ വിഷയത്തില്‍ പരിശോധനയും പഠനവും നടത്തേണ്ടതാണ്. കേന്ദ്ര ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും നടപടികള്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍, ഈ വിഷയങ്ങളിലൊന്നും പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പോലുമില്ല!

കുത്തിവെപ്പിനെയും ഭാരതം സ്വയം നിര്‍മിച്ച കൊവിഡ് പ്രതിരോധ വാക്‌സിനേയും എതിര്‍ക്കുകയും എതിര്‍ക്കുന്നവരെ പിന്തുണയ്‌ക്കുകയും ചെയ്ത സര്‍ക്കാര്‍, കുത്തിവെപ്പെടുത്തവര്‍ക്ക് ഹൃദ്രോഗബാധയുണ്ടാകുന്നുവെന്ന വാര്‍ത്തയോടു പോലും വേണ്ടത്ര ഗൗരവത്തില്‍ പ്രതികരിക്കുന്നില്ല. ദല്‍ഹി ആസ്ഥാനമായി നടത്തിയ വിപുലമായ ഗവേഷണ പഠനത്തില്‍ ഹൃദ്രോഗമുണ്ടാകുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയതായി ഡോ. മൊഹിത് ഡി. ഗുപ്ത വെളിപ്പെടുത്തിയിരുന്നു. നാഷണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന്‍ ഈ ഗവേഷണ ഫലം ശരിവെക്കുന്നുണ്ട്.

എന്നാല്‍, കൊവിഡ് വാക്‌സിനെടുത്തതാണ് നിപയുടെ പ്രതിരോധത്തിന് കാരണമായതെന്ന് പറയാന്‍ കഴിയുന്ന പഠനമൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് പകര്‍ച്ച ഒരാളില്‍ നിന്ന് മൂന്നു പേര്‍ക്ക്, അവരില്‍ നിന്ന് ഒമ്പതു പേര്‍ക്ക് എന്ന അനുപാതത്തില്‍ ആയിരുന്നെങ്കില്‍ നിപയുടേത് 10 പേര്‍ക്ക് ബാധിച്ചാല്‍ അവരില്‍ നിന്ന് നാലു പേര്‍ക്ക്, നാലുപേരില്‍നിന്ന് രണ്ടുപേര്‍ക്ക് എന്നാണ് തോത് എന്നതും ജനങ്ങളുടെ ജാഗ്രതയും ഒരു കാരണമായേക്കാമെന്ന് ഒആര്‍എഫ് എന്ന അംഗീകൃത മെഡിക്കല്‍ മാധ്യമത്തില്‍ ഡോ. രാജീവ് എഴുതുന്നു.

പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ഔദ്യോഗികമായി തുറന്നു പറയാത്തത് എന്തുകൊണ്ടാണെന്ന് ആരോഗ്യരംഗത്തെ പ്രമുഖരും സംശയം പ്രകടിപ്പിക്കുന്നു.

Tags: NipahcovidKavalam Sasikumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.