Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പി.പി. മുകുന്ദന്‍: ചെങ്ങന്നൂരിന് മറക്കാനാവാത്ത സംഘടനാപാടവം

has an unforgettable

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 09:12 pm IST
in Article, Parivar

ചെങ്ങന്നൂരിന് മറക്കാനാവാത്ത സംഘടനാപാടവത്തിന് ഉടമയാണ് പി.പി. മുകുന്ദന്‍. പ്രായഭേദമില്ലാതെ ആബാലവൃദ്ധം പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിച്ച സംഘകാര്യകര്‍ത്താവായാണ് അദ്ദേഹത്തെ ഇന്നും ഓര്‍ക്കുന്നത്. ആര്‍എസ്എസ് ശാഖകളിലൂടെ പുതിയ തലമുറയില്‍പെട്ടവരെ സംഘടനയുമായി ചേര്‍ത്തുപിടിക്കുമ്പോള്‍ തന്നെ മുതിര്‍ന്നവരെയും പ്രമുഖരെയും സംഘടനാപരിപാടികളില്‍ ഭാഗഭാഗാക്കാനും അദ്ദേഹം കഠിനമായി പ്രയത്നിച്ചിരുന്നു. ഭാസ്‌കര്‍റാവുജി, ആര്‍. ഹരി, മാധവ് ജി, എസ്. സേതുമാധവന്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് ചെങ്ങന്നൂരിലെ വിവിധ ഭാഗങ്ങളില്‍ സംഘപരിപാടികള്‍ സംഘടിപ്പിച്ചായിരുന്നു പൗരപ്രമുഖരെ സംഘവുമായി ചേര്‍ത്തുനിര്‍ത്തിയത്.

1967 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തിലാണ് മുഹമ്മ മുതല്‍ പന്തളം വരെയുള്ള വിശാലമായ ചെങ്ങന്നൂരിലെ താലൂക്ക് പ്രചാരകനായി അദ്ദേഹം കണ്ണൂരില്‍ നിന്നും എത്തുന്നത്. കിഴക്കേനടയിലെ സംഘവിഹാര്‍ എന്ന വാടകകെട്ടിടമായിരുന്നു ആസ്ഥാനം. തുടക്കനാളുകളില്‍ തന്നെ പ്രവര്‍ത്തകരുമായി അദ്ദേഹം ഹൃദയബന്ധം സ്ഥാപിച്ചു. ആരെയും ആകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം സംഘടനയുടെ വളര്‍ച്ചയ്‌ക്ക് വലിയ മുതല്‍കൂട്ടായി മാറി. പില്‍ക്കാലത്ത് പലരെയും സംഘത്തിന്റെ ചുമതലയിലേക്കും വിവിധ ക്ഷേത്രസംഘടനകളുടെ തലപ്പത്തേക്കും എത്തിക്കാനും മുകുന്ദന് സാധിച്ചു. ഗോവ ഗവര്‍ണറായ പി.എസ്.ശ്രീധരന്‍പിള്ള, ബിജെപിയുടെ ദേശീയ വക്താവായി മാറിയ ആര്‍. ബാലശങ്കര്‍ എന്നിവര്‍ അവരില്‍ ചിലര്‍മാത്രം. എത്ര കഠിനമായ പ്രവര്‍ത്തനവും കൂട്ടായ്‌മയുടെ കരുത്തോടെ ചെയ്തുതീര്‍ക്കാനാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിച്ചു.

താലൂക്ക് പ്രചാരകനായി വരുന്നതിന് മുമ്പ് ചെങ്ങന്നൂര്‍ സംഘജില്ലയില്‍ ഉണ്ടായിരുന്ന സംഘശക്തി പത്തിരട്ടിയിലേറെ വര്‍ധിപ്പിച്ചാണ് അദ്ദേഹം ആലുവയിലേക്ക് മടങ്ങിയത്. ആ കാലഘട്ടത്തില്‍ വിസ്തൃതമായ പ്രദേശമായിരുന്നു ചെങ്ങന്നൂര്‍ താലൂക്ക്. നിരവധി പ്രദേശങ്ങളിലേക്ക് അദ്ദേഹം അവിശ്രമം യാത്ര ചെയ്തു. സംഘത്തിന്റെ ആശയവും സന്ദേശവും വീടുവീടാന്തരം എത്തിക്കാനും ഓരോ വീടുമായും വ്യക്തിയുമായും ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. താലൂക്കിലെ അധ്യാപകരെയും വ്യാപാരികളെയും വ്യവസായികളെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും എന്നുവേണ്ട എല്ലാ മേഖലകളിലുള്ളവരെയും അദ്ദേഹം അങ്ങോട്ടുപോയി കണ്ട് ആശയവിനിമയം നടത്തിയിരുന്നു. നിരന്തരമായ സമ്പര്‍ക്കത്തിലൂടെ ഇവരെയെല്ലാം സംഘവുമായി ബന്ധിപ്പിച്ച് മികച്ച പുരോഗതി സമാജത്തില്‍ ഉറപ്പാക്കാനും പി.പി. മുകുന്ദനിലെ സംഘപ്രചാരകന് സാധിച്ചു.

അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം അന്നത്തെ സര്‍സംഘചാലകായിരുന്ന ബാലാസാഹേദ് ദേവറസ് ജി പങ്കെടുത്ത് കിടങ്ങന്നൂരില്‍ നടന്ന ദക്ഷിണഭാരത ശിബിരത്തിന്റെ ചുക്കാന്‍ പിടിച്ചതും പി.പി. മുകുന്ദനായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞും ഓരോ പ്രവര്‍ത്തനെയും പേരെടുത്ത് വിളിക്കുന്ന ഓര്‍മശക്തിയും വശ്യതയാര്‍ന്ന പുഞ്ചിരിയും സൗമ്യതയും അളവറ്റ സ്നേഹവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്ന് മുതിര്‍ന്ന കാര്യകര്‍ത്താവും നിലവില്‍ ക്ഷേത്രസംരക്ഷണസമിതി ശബരിഗിരി മേഖലാ പ്രസിഡന്റുമായ എന്‍. രാധാകൃഷ്ണന്‍ സ്മരിക്കുന്നു.

Tags: chengannurRSSP P Mukundanorganizational skills
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.