Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

ഭീകരതയ്‌ക്ക് മരുന്ന് വികസനമാണെന്ന് ഭരണകൂടം തെളിയിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്കി. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ 2711 പേര്‍ക്ക് സ്വന്തം കിടപ്പാടമായി. വീടുകള്‍ അവര്‍ക്ക് ഇത്ര കാലം നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ തിരികെ പിടിക്കാനുള്ള ദീര്‍ഘയാത്രയുടെ തുടക്കം മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 11:28 pm IST
in India
ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു

സോന്‍മാര്‍ഗ്(ജമ്മുകശ്മീര്‍): കല്ലേറില്ല, ഭീകരതയില്ല, അക്രമങ്ങളില്ല… ജനങ്ങള്‍ ശാന്തരാണ്. അവരവരുടെ അന്നത്തിനായി ജോലി ചെയ്യുകയും നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞ് നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കശ്മീരിന്റെ ചിത്രം ഇതാണ്. ലോകം ഇന്ന് കശ്മീരിലേക്ക് വരാന്‍ കൊതിക്കുന്നു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരാ ദേശ് കാമ്പയിന്റെ ഭാഗമായി ഗോള്‍ഡന്‍ ഗ്ലോറി ഇക്കോ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരവാദം ചിലര്‍ക്ക് കച്ചവടമായിരുന്നുവെന്ന് ഇന്ന് ജനങ്ങള്‍ക്ക് അറിയാം. അവരുടെ കച്ചവടം പൂട്ടിപ്പോയി. ഭീകരതയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും സൈന്യം അടിച്ചിട്ടുണ്ട്. ജനങ്ങളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത്, അവരെ ജീവിക്കാന്‍ അനുവദിക്കാതെ കൊ ള്ളയടിച്ച് കഴിഞ്ഞിരുന്നവരുടെ പണി പോയതാണ് ഈ കാലയളവിന്റെ പ്രത്യേകത. അദ്ദേഹം പറഞ്ഞു.

ഭീകരതയ്‌ക്ക് മരുന്ന് വികസനമാണെന്ന് ഭരണകൂടം തെളിയിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്കി. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ 2711 പേര്‍ക്ക് സ്വന്തം കിടപ്പാടമായി. വീടുകള്‍ അവര്‍ക്ക് ഇത്ര കാലം നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ തിരികെ പിടിക്കാനുള്ള ദീര്‍ഘയാത്രയുടെ തുടക്കം മാത്രമാണ്. എണ്ണായിരത്തിലധികം പേര്‍ക്ക് ഭൂമി നല്കി. കശ്മീരിലെ ജനങ്ങള്‍ക്ക് സന്തുഷ്ട ജീവിതം നല്കുന്നത് ഈ നാട്ടിലെ മനോഹരമായ പ്രകൃതിയാണ്. പത്ത് ലക്ഷത്തോളം പേരാണ് ഈ വര്‍ഷം സോന്‍മാര്‍ഗിലും ഗന്ദേര്‍ബാലിലും മാത്രമെത്തിയത്. 130 ഹോംസ്റ്റേകളാണ് ഇവിടെ മാത്രം പ്രവര്‍ത്തിക്കുന്നത്.  

അമര്‍നാഥ് യാത്രികര്‍ക്ക് ഈ നാട് നല്കിയത് കല്ലേറല്ല, പൂക്കളാണ്. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെ വലിയ സന്ദേശമാണ് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് നല്കിയ വരവേല്പിലൂടെ മുഴുവന്‍ രാജ്യത്തിനും കശ്മീര്‍ നല്കിയത്, അദ്ദേഹം പറഞ്ഞു.

Tags: ജമ്മു കശ്മീര്‍മനോജ് സിന്‍ഹterrorismമേരി മാട്ടി മേരാ ദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി, കോക്രോച്ച് പാർട്ടിയെ നിരോധിച്ചതിന് പിന്നിൽ ഐബിയുടെ റിപ്പോർട്ട്

കെ. റെയില്‍ നേരത്തെ കേന്ദ്രം തടഞ്ഞത്

വന്ദേമാതരത്തിന്റെ ബഹുസ്വരത

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.