Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുസിവില്‍ കോഡ് സ്ത്രീസമത്വം ഉറപ്പാക്കും: രാംമാധവ്

പൊതുസിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് ഷാബാനോ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതാണ്. അന്നത്തെ ഭരണപക്ഷം രാഷ്‌ട്രീയതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി അതിന് തയാറായില്ലെന്ന് ബെംഗളൂരു മല്ലേശ്വരം എംഎല്‍എ കോളജില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 12:39 am IST
inIndia

ബെംഗളൂരു: പൊതുസിവില്‍നിയമം സ്ത്രീകളുടെ അവകാശവും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ന്യൂദല്‍ഹി ഇന്ത്യാ ഫൗണ്ടേഷന്‍ പ്രസിഡന്റും ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനുമായ ഡോ. രാം മാധവ്. പൊതുസിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് ഷാബാനോ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതാണ്. അന്നത്തെ ഭരണപക്ഷം രാഷ്‌ട്രീയതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി അതിന് തയാറായില്ലെന്ന് ബെംഗളൂരു മല്ലേശ്വരം എംഎല്‍എ കോളജില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം നല്കാന്‍ മുസ്ലീം വ്യക്തിനിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാബാനോയ്‌ക്ക് ജീവനാംശം നിഷേധിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് പൊതു സിവില്‍ കോഡ് കൊണ്ടുവരാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു എന്നതാണ് ഷാ ബാനോ കേസ് വിധിയുടെ പ്രധാനപ്പെട്ട വശം.  

ഡോ.ബി.ആര്‍. അംബേഡ്കര്‍ ഇത് ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന് ഉറപ്പുനല്‍കിയിരുന്നു, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ മറികടക്കാന്‍ പൊതുസിവില്‍ നിയമം ആവശ്യമാണെന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.  

1950-കളിലെ ഹിന്ദു കോഡ് ബില്‍ ഹിന്ദു വ്യക്തിനിയമം പരിഷ്‌കരിക്കാന്‍ സഹായിച്ചതെങ്ങനെയെന്ന് പുതിയ തലമുറ അറിയണം. സിവില്‍ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കി. 1995ല്‍ ഒരു ഹിന്ദു ആദ്യ ഭാര്യയെ വിവാഹമോചനം  ചെയ്യാതെ രണ്ടാമതും വിവാഹം കഴിക്കുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച സംഭവവുമുണ്ടായിട്ടുണ്ട്, രാംമാധവ് ചൂണ്ടിക്കാട്ടി.  

മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പരാമര്‍ശിക്കുന്ന ശരീഅത്ത് 1937 ല്‍ ബ്രിട്ടീഷുകാരാണ് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ശരിഅത്ത് ദൈവികമാണെന്നും അത് മാറ്റേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുന്നത് അടിസ്ഥാനരഹിതമാണ്. വിവാഹം, വിവാഹമോചനം, സ്വത്ത് അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയവയാണ് പൊതുസിവില്‍കോഡ് പ്രധാനമായും ഊന്നുക. അതിന് ഏതെങ്കിലും മതവുമായി ഒരു ബന്ധവുമില്ല. ഓരോ പൗരന്റെയും ക്ഷേമം ഉറപ്പാക്കാന്‍ പൊതുസിവില്‍ കോഡിന് സാധിക്കും, രാം മാധവ് പറഞ്ഞു.

Tags: ആര്‍എസ്എസ്Uniform Civil Codeസ്ത്രീസമത്വംരാംമാധവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

India

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.