Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ വിഷയം; പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു

രാജ്യസഭ സമ്മേളിച്ചപ്പോള്‍, പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനെക്കുറിച്ച് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പരാമര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 06:35 pm IST
in India

ന്യൂദല്‍ഹി: മണിപ്പൂര്‍ അക്രമ സംഭവങ്ങളെ ചൊല്ലി  പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ രാജ്യസഭയും ഉച്ചയ്‌ക്ക് 12 വരെ  നിര്‍ത്തിവച്ചിരുന്നു.

ലോക്സഭ രാവിലെ സമ്മേളിച്ചപ്പോള്‍, മണിപ്പൂര്‍  വിഷയത്തില്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, കക്ഷികളിലെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന് അവര്‍ സഭയില്‍ ആവര്‍ത്തിച്ചു.

ബഹളത്തിനിടയില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തര സമയം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം സഭ ഉച്ചയ്‌ക്ക് 2 മണി വരെ നിര്‍ത്തിവച്ചു. ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോള്‍, ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2023 ബഹളത്തിനിടയില്‍ അവതരിപ്പിച്ചു. ബഹളം തുടര്‍ന്നതോടെ സഭ ഉച്ചയ്‌ക്ക് മൂന്ന് മണി വരെ നിര്‍ത്തിവച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോള്‍, ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍, 2023, ഓഫ്ഷോര്‍ ഏരിയസ് മിനറല്‍ (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍ 2023, ഭരണഘടന (പട്ടികജാതി) ഉത്തരവ് ഭേദഗതി ബില്‍ 2023 എന്നിവ പാസാക്കി. ബഹളം തുടര്‍ന്നതോടെ  സഭ ഇന്നത്തേക്ക് പിരിഞ്ഞു.  

രാജ്യസഭ സമ്മേളിച്ചപ്പോള്‍, പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനെക്കുറിച്ച് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ പരാമര്‍ശിച്ചു. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ആര്‍ജെഡി, ഇടതുപക്ഷം എന്നിവര്‍ മണിപ്പൂര്‍ വിഷയം 267-ാം ചട്ടപ്രകാരം ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചട്ടം 176 പ്രകാരം ഹ്രസ്വ ചര്‍ച്ചയ്‌ക്ക് താന്‍ ഇതിനകം സമ്മതിച്ചിട്ടുണ്ടെന്നും അതിനായി സമയം അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. സഭയില്‍ ക്രമസമാധാനം വേണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധിച്ച അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ബഹളം തുടര്‍ന്നതോടെ ചെയര്‍മാന്‍ 12 മണിവരെ സഭ നിര്‍ത്തിവച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ ബഹളത്തിനിടയിലാണ് ചോദ്യോത്തര വേള ആരംഭിച്ചത്. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, ഇടതുപക്ഷം, തുടങ്ങിയ അംഗങ്ങള്‍ പ്രതിഷേധം തുടരുകയും പിന്നീട് സഭയില്‍ നിന്ന്  ഇറങ്ങിപ്പോവുകയും ചെയ്തു. 

ഉച്ചഭക്ഷണത്തിന് ശേഷമുള്ള സമ്മേളനത്തില്‍, ഉച്ചയ്‌ക്ക് 2 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍, മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ടിഎംസി, ഇടതുപക്ഷം, ഡിഎംകെ എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി

Tags: മണിപ്പൂര്‍ലോക്സഭകലാപംരാജ്യസഭപ്രതിപക്ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരില്‍ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ചു; സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉറി സിനിമയാണ് പ്രദര്‍ശിപ്പിച്ചത്

കര്‍ണ്ണാടക മന്ത്രി മുനിയപ്പ (ഇടത്ത്) ബിജെപി എംഎല്‍എ യത്നാള്‍ (വലത്ത്)
India

കര്‍ണ്ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വീഴും: ബിജെപി എംഎല്‍എ; രണ്ടര വര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കോണ്‍.നേതാവ്

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.