Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസ് മര്‍ദ്ദനം: അഫ്സാനയും കുടുംബവും നിയമ നടപടിക്ക്

ഞായറാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ഇവര്‍ ജയില്‍ മോചിതയായി നൂറനാട്ടെ വീട്ടിലെത്തിയത്. കൊന്ന് കുഴിച്ച് മൂടിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഫ്സാന ജയില്‍ മോചിതയായത്.നൂറനാട് പണയില്‍ അഫ്സാന മന്‍സിലില്‍ അലി ഷംസുദ്ദീന്‍ - ഷീജ ദമ്പതികളുടെ മകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 09:22 pm IST
inAlappuzha

ചാരുംമൂട്: ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്നു സമ്മതിപ്പിക്കാന്‍വേണ്ടി പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിരയായ അഫ്സാന (25) പോലീസിനെതിരെ നിയമ നടപടിക്ക്. ഞായറാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ഇവര്‍ ജയില്‍ മോചിതയായി നൂറനാട്ടെ വീട്ടിലെത്തിയത്. കൊന്ന് കുഴിച്ച് മൂടിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഫ്സാന ജയില്‍ മോചിതയായത്.നൂറനാട് പണയില്‍ അഫ്സാന മന്‍സിലില്‍ അലി ഷംസുദ്ദീന്‍ – ഷീജ ദമ്പതികളുടെ മകളാണ്. 2017 ഫെബ്രുവരിയിലാണ് പത്തനാപുരം പറക്കോട് പാടം വണ്ടാന്നി പടീറ്റതില്‍  നൗഷാദുമായിവിവാഹം നടന്നത്.  

നൗഷാദിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയിട്ടും ഇതിന്റെ പേരില്‍ മിക്ക ദിവസങ്ങളിലും നൗഷാദ് മദ്യപിച്ചെത്തി വഴക്കുകൂടാറുണ്ടായിരുന്നു. കാണാതാകുന്നതിന്റെ തലേ ദിവസം എന്നെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും ഉപദ്രവിച്ചിരുന്നു. അന്ന് ഞാന്‍ എനിഇങ്ങോട്ടു വരില്ലന്ന് പറഞ്ഞിട്ടാണ് പോയതെന്നും അഫ്സാന പറയുന്നു.ഭര്‍ത്താവിനെ കാണനില്ലന്ന പരാതി പോലീസ് സ്റ്റേഷനില്‍ കൊടുത്തിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയുവാന്‍ അഫ്സാന ഫോണ്‍ മുഖേന സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ഇയാളെ എവിടെ വെച്ചെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞിരുന്നതായും അഫ്സാന ജന്മഭൂമിയോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇളയ കുഞ്ഞിനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കു വേണ്ടി കൊണ്ടുപോകവെ  നൗഷാദിന്റെ മുഖഛായയുള്ള ഒരാളെ കാണുകയും ഈ വിവരം സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് അറിയിക്കുകയുമായിരുന്നു. ബുധനാഴ്ച സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പാലക്കാട്ടു പോയിരുന്ന ഡ്രൈവറായ അച്ചനെ വിളിച്ചു വരുത്തി സ്റ്റേഷനില്‍ ചെന്നു. തുടര്‍ന്ന് പോലീസ് അഫ്സാനയെ ചോദ്യം ചെയ്യുകയും അതിക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.പലപ്പോഴായി മുളകുപൊടി ലായനി സ്‌പ്രേ വായില്‍  അടിച്ച് പീഡിപ്പിച്ചതായും വനിതാ പോലീസിനെ കൊണ്ടു ദേഹോപദ്രവം നടത്തിയതായും ഇവര്‍ പറഞ്ഞു.  

പോലീസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പിന്നെയുള്ള സംഭവ വികാസങ്ങള്‍. പോലീസ് പറഞ്ഞു പഠിപ്പിച്ചത് ഏറ്റുപറയുന്ന ജോലി മാത്രമാണ് താന്‍ ചെയ്തത്. ജയില്‍ മോചിതയായി വീട്ടില്‍ തിരിച്ചെത്തിയ അഫ്സാനക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് കണ്ട് തിങ്കളാഴ്ച നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: keralaalappuzhaകുടുംബംപോലീസ് മര്‍ദ്ദനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.