Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

20 ശതതമാനത്തോളം സീറ്റ് ഒഴിഞ്ഞു കിടക്കുമെന്ന മുന്‍കൂറായി സമ്മതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 09:34 pm IST
in Education

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്‌സുകളില്‍ കുട്ടികളെ കിട്ടാനില്ല എന്ന ജന്മഭൂമി വാര്‍ത്ത നിധേഷിക്കാന്‍ വൈസ് ചാന്‍സലര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ നിരത്തിയത്  47% മെറിറ്റ്  സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ കണക്ക്. 43 ശതമാനം മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നതായിരുന്നു ജന്മഭൂമി വാര്‍ത്ത. വാസ്തവ വിരുദ്ധമാണെന്നും പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആശങ്കയ്‌ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി  വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി അരവിന്ദകുമാര്‍ ആണ് പത്രക്കുറിപ്പ് ഇറക്കിയത്.

പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:എം.ജി സര്‍വകലാശാലയ്‌ക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിലെ 11,258 മെറിറ് സീറ്റുകളില്‍ 65 ശതമാനത്തിലും സര്‍ക്കാര്‍ കോളജുകളിലെ 1,132 സീറ്റുകളില്‍ 63 ശതമാനത്തിലും ഇതിനോടകം വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 20100 മെറിറ്റ് സീറ്റുകളുള്ള സ്വാശ്രയ കോളജുകളില്‍ നിലവിലെ പ്രവേശനം 45 ശതമാനമാണ്. അതായത് ആകെ 32,490 മെറിറ്റ്  സീറ്റില്‍ 17,076 എണ്ണത്തില്‍ കുട്ടികളെ കിട്ടി. എന്നുവച്ചാല്‍53 ശതമാനം മാത്രം! ഒഴിഞ്ഞു കിടക്കുന്നത് 47%

സപ്ലിമെന്ററി അലോട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള പ്രവേശന നടപടികള്‍ ് പൂര്‍ത്തിയാകുമ്പോള്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും  വൈസ് ചാന്‍സലര്‍ പറയുന്നു.20 ശതതമാനത്തോളം സീറ്റ് ഒഴിഞ്ഞു കിടക്കുമെന്ന മുന്‍കൂറായി സമ്മതിക്കുന്നു

താരതമ്യേന അപേക്ഷകര്‍ കൂടുതലുണ്ടായിരുന്ന ബി.കോം, ബി.സി.എ , ബി.എസ്.ഡബ്‌ള്യു, ബി.ബി.എ കോഴ്‌സുകളില്‍ ഭൂരിഭാഗം കോളജുകളിലും ലഭ്യമായ സീറ്റുകളില്‍ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായും സര്‍വകലാശാല സമ്മതിച്ചു. സയന്‍സ് വിഷയങ്ങള്‍ക്ക് അപേക്ഷകരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍  കൂടിയിട്ടുണ്ട് എന്നു പറയുന്നുണ്ടെങ്കിലും പ്രവേശനം തേടിയവരുടെ എണ്ണം കൂടിയോ കുറഞ്ഞോ എന്നു പറയുന്നില്ല.

 സര്‍വകലാശാല പറയുന്ന  കണക്കെല്ലാം 50 ശതമാനം വരുന്ന മെറിറ്റ്  സീറ്റിന്റേത് മാത്രമാണ്.മെറിറ്റ്  സീറ്റ് നിറയാതെ മാനേജ്‌മെന്റ് സീറ്റില്‍ ആരും ചെല്ലില്ല.  പ്രവേശന നടപടി പൂര്‍ത്തിയാകുമ്പോളും 20 ശതമാനത്തോലം സീറ്റ് ഒഴിഞ്ഞു കിടക്കും എന്ന് സമ്മതിക്കുമ്പോള്‍ മൊത്തം പ്രവേശനം തേടുന്ന കുട്ടികള്‍ എന്തായാലും 50 ശതമാനത്തില്‍ താഴെയായിരിക്കും

Tags: MG Universityജന്മഭൂമിഐഎസ്education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ്, മതമാണ്,മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം.ഷാജിയെ മന്ത്രിയാക്കാന്‍ മുസ്ലിംലീഗ്; വിദ്യാഭ്യാസം നല്‍കുമോ എന്ന പേടിയില്‍ ജനം

Kerala

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

Kerala

സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച; മുന്‍ വിദ്യാഭ്യാസ മന്ത്രി ഒന്നും ചെയ്തില്ല,വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലയ്‌ക്കുന്ന അനാസ്ഥ- അനൂപ് ആന്റണി

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.