Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാനത്തില്‍ ജമീലയോ പി.കെ. സൈനബയോ പോലും വന്നില്ല; സിപിഎമ്മിന്റെ ഏക സിവില്‍കോഡ് സമ്മേളനം പ്രസഹനമായെന്ന് ഖദീജ മുംതാസ്

സിപിഎമ്മിലെ മുസ്ലിം വനിതാ നേതാക്കളായ കാനത്തില്‍ ജമീലയോ പി.കെ. സൈനബയോ പോലും പങ്കെടുക്കാത്ത സിപിഎമ്മിന്റെ ഏകസിവില്‍ നിയമത്തെക്കുറിച്ചുള്ള കോഴിക്കോട്ടെ സെമിനാര്‍ വെറും പ്രഹസനമായി. സിപിഎം ക്ഷണിച്ചിരുന്നെങ്കിലും സെമിനാറില്‍ പങ്കെടുക്കാതിരുന്ന ഖദീജ മുംതാസ് പറഞ്ഞത് സെമിനാല്‍ സമസ്തയെ സന്തോഷിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള രാഷ്‌ട്രീയ തന്ത്രമായിരുന്നു എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 07:46 pm IST
in Kerala

കോഴിക്കോട്: സിപിഎമ്മിലെ മുസ്ലിം വനിതാ നേതാക്കളായ കാനത്തില്‍ ജമീലയോ പി.കെ. സൈനബയോ പോലും പങ്കെടുക്കാത്ത സിപിഎമ്മിന്റെ ഏകസിവില്‍ നിയമത്തെക്കുറിച്ചുള്ള കോഴിക്കോട്ടെ സെമിനാര്‍ വെറും പ്രഹസനമായി. സിപിഎം ക്ഷണിച്ചിരുന്നെങ്കിലും സെമിനാറില്‍ പങ്കെടുക്കാതിരുന്ന ഖദീജ മുംതാസ് പറഞ്ഞത് സെമിനാല്‍ സമസ്തയെ സന്തോഷിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള രാഷ്‌ട്രീയ തന്ത്രമായിരുന്നു എന്നാണ്.  

“നടന്നത് സെമിനാറല്ല.  വെറും രാഷ്‌ട്രീയ പൊതുയോഗമാണ്. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധമുള്ള ഏക സിവില്‍ കോഡിനെക്കുറിച്ച് ഒരു സെമിനാര്‍ നടത്തുമ്പോള്‍ മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിക്കണം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ വേണം. ഇതൊന്നുമില്ല.”- എഴുത്തുകാരി കൂടിയായ ഖദീജ മുംതാസ് പറയുന്നു.

വേദിയില്‍ ആകെ സ്ത്രീകളായി ഉണ്ടായിരുന്നത് ശ്രീമതി ടീച്ചറും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരില്‍ ശ്രീമതി ടീച്ചര്‍ക്ക് മൈക്ക് കിട്ടിയത് പുരുഷ നേതാക്കള്‍ എല്ലാ വരും പ്രസംഗിച്ച് കഴിഞ്ഞതിന് ശേഷം മാത്രമാണ്. അവര്‍ പ്രസംഗം തുടങ്ങുമ്പോള്‍ സദസ്സിലും കുറച്ചുപേരെ ഉണ്ടായിരുന്നുളൂ. കേള്‍വിക്കാരായി എത്തിയിരുന്ന വിരലിലെണ്ണാവുന്ന ഏതാനും മുസ്ലിം സ്ത്രീകളും അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. ഇനി വേദിയില്‍ വനിതാ നേതാക്കളുടെ സീറ്റിന്റെ സ്ഥാനം നോക്കിയാല്‍ ബീനാ ഫിലിപ്പിനും സ്രീമതി ടീച്ചര്‍ക്കും ഇരിപ്പിടം കിട്ടിയത് പിന്നിലെ നിരയില്‍ ഒരു അറ്റത്ത് മാത്രം.  കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ ഷമീന പറയുന്നത് കേള്‍ക്കുക:” മുസ്ലിം സമുദായം അങ്ങിനെയാണ്. മൊല്ലാക്കമാരാണ് അവിടെ തീരുമാനങ്ങള്‍ എടുക്കുന്നവര്‍. സിപിഎം സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരേണ്ടതായിരുന്നു. “

കേള്‍വിക്കാരായും മുസ്ലിം സ്ത്രീകള്‍ കുറവായിരുന്നു. വിരലില്‍ എണ്ണാവുന്ന ഏതാനും പേര്‍ മാത്രം. വാസ്തവത്തില്‍ ഇത് സമസ്തയെ സന്തോഷിപ്പിക്കാനുള്ള സിപിഎമ്മിന്റെ അടവ് മാത്രമായിരുന്നു ഈ സെമിനാറെന്ന് വിമര്‍ശനം ഉയരുകയാണ്. മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്ന് ഉറക്കെ ഉദ്ഘോഷിച്ച സിപിഎം സെമിനാറില്‍ അടിമുടി പുരുഷന്മാരുടെ ആധിപത്യമായിരുന്നു.  

Tags: പി.കെ. സൈനബഖദീജ മുംതാസ്SeminarUniform Civil Codeഎകവ്യക്തി നിമയcpimസമസ്തകാനത്തില്‍ ജമീല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.