Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ. ശ്രീധരന്റെ ആശയത്തോട് സിപിഎം നിലപാട് വ്യക്തമാക്കണം: വി. മുരളീധരന്‍

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പുതിയൊരാശയമാണ്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്താണെന്ന് വ്യക്തമാക്കണം. സിപിഎമ്മും കേരള സര്‍ക്കാരും മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി ഒരുകാരണവശാലും നടക്കില്ല എന്നാണ് ഇ. ശ്രീധരന്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 11:54 pm IST
in Kerala

തിരുവനന്തപുരം: രാഷ്‌ട്രം ആദരിക്കുന്ന ഇ. ശ്രീധരനെപ്പോലുള്ള  മഹദ് വ്യക്തികളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം സിപിഎം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പുതിയൊരാശയമാണ്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്താണെന്ന് വ്യക്തമാക്കണം. സിപിഎമ്മും കേരള സര്‍ക്കാരും മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി ഒരുകാരണവശാലും നടക്കില്ല എന്നാണ് ഇ. ശ്രീധരന്‍ പറഞ്ഞത്. പുതിയ ചര്‍ച്ചകളുമായി ഇറങ്ങുമ്പോള്‍ അന്‍പതു കോടിയിലധികം ചെലവിട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് സിപിഎം ജനങ്ങളോട് തുറന്നു പറയണം. അപ്രായോഗികമായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ ചെലവഴിച്ചതിന് ഉത്തരവാദികള്‍ ആരാണെന്നും അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്നും സിപിഎം പറയണം.

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച ആശയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ആദ്യം ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്. കെ റെയിലിന്റെ പേരില്‍ കമ്മീഷന്‍ തട്ടാന്‍ ഇറങ്ങിയവര്‍ ഈ പുതിയപദ്ധതി ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണെങ്കില്‍ അത് കേരള ജനത മനസിലാക്കുമെന്ന് സര്‍ക്കാരിന് നേതൃത്വം നല്കുന്നവരും സിപിഎമ്മിന്റെ നേതാക്കളും മനസിലാക്കണം. കെ.വി. തോമസിന് ദല്‍ഹിയില്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണെങ്കിലും ഇ. ശ്രീധരന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും വി. മുരളീധരന്‍ പറഞ്ഞു.  

ഇഎംഎസ്, ഇ.കെ. നായനാര്‍, സുശീലാഗോപാലന്‍ എന്നിവരൊക്കെ മുന്നോട്ടുവച്ച ആശയം ശരിയത്തിനെ തള്ളിക്കളഞ്ഞുകൊണ്ട് പൊതു സിവില്‍കോഡ് നടപ്പിലാക്കണമെന്നാണ്. ഇപ്പോള്‍ എം.വി. ഗോവിന്ദന്‍ പുതിയ താത്വികാചാര്യനായി രംഗത്ത് വന്ന് പൊതു സിവില്‍കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിക്കുകയാണ്. അതിനാല്‍ അദ്ദേഹം ആദ്യം പറയേണ്ടത് ഇഎംഎസും നായനാരും സുശീലാഗോപാലനുമൊക്കെ പറഞ്ഞത് സിപിഎം തള്ളിക്കളയുന്നുവെന്നാണ്. സിപിഎം എന്തുകൊണ്ടാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുമ്പോള്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകളെ പങ്കെടുപ്പിക്കാത്തത്. സെമിനാറുകളില്‍ മുസ്ലിം സ്ത്രീകളെക്കൂടി പങ്കെടുപ്പിക്കാനും അവരുടെ അഭിപ്രായം കേള്‍ക്കാനും തയാറാകണമെന്നാണ് സിപിഎമ്മിനോട് പറയാനുള്ളതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: മുരളീധരൻകേന്ദ്ര സര്‍ക്കാര്‍ദക്ഷിണ റെയില്‍വേകെ റെയില്‍ സമരംഇ.ശ്രീധരന്‍keralacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.