Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ. ശ്രീധരന്റെ ആശയത്തോട് സിപിഎം നിലപാട് വ്യക്തമാക്കണം: വി. മുരളീധരന്‍

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പുതിയൊരാശയമാണ്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്താണെന്ന് വ്യക്തമാക്കണം. സിപിഎമ്മും കേരള സര്‍ക്കാരും മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി ഒരുകാരണവശാലും നടക്കില്ല എന്നാണ് ഇ. ശ്രീധരന്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 11:54 pm IST
in Kerala

തിരുവനന്തപുരം: രാഷ്‌ട്രം ആദരിക്കുന്ന ഇ. ശ്രീധരനെപ്പോലുള്ള  മഹദ് വ്യക്തികളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം സിപിഎം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പുതിയൊരാശയമാണ്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്താണെന്ന് വ്യക്തമാക്കണം. സിപിഎമ്മും കേരള സര്‍ക്കാരും മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി ഒരുകാരണവശാലും നടക്കില്ല എന്നാണ് ഇ. ശ്രീധരന്‍ പറഞ്ഞത്. പുതിയ ചര്‍ച്ചകളുമായി ഇറങ്ങുമ്പോള്‍ അന്‍പതു കോടിയിലധികം ചെലവിട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് സിപിഎം ജനങ്ങളോട് തുറന്നു പറയണം. അപ്രായോഗികമായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ ചെലവഴിച്ചതിന് ഉത്തരവാദികള്‍ ആരാണെന്നും അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്നും സിപിഎം പറയണം.

ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച ആശയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ആദ്യം ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്. കെ റെയിലിന്റെ പേരില്‍ കമ്മീഷന്‍ തട്ടാന്‍ ഇറങ്ങിയവര്‍ ഈ പുതിയപദ്ധതി ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണെങ്കില്‍ അത് കേരള ജനത മനസിലാക്കുമെന്ന് സര്‍ക്കാരിന് നേതൃത്വം നല്കുന്നവരും സിപിഎമ്മിന്റെ നേതാക്കളും മനസിലാക്കണം. കെ.വി. തോമസിന് ദല്‍ഹിയില്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണെങ്കിലും ഇ. ശ്രീധരന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും വി. മുരളീധരന്‍ പറഞ്ഞു.  

ഇഎംഎസ്, ഇ.കെ. നായനാര്‍, സുശീലാഗോപാലന്‍ എന്നിവരൊക്കെ മുന്നോട്ടുവച്ച ആശയം ശരിയത്തിനെ തള്ളിക്കളഞ്ഞുകൊണ്ട് പൊതു സിവില്‍കോഡ് നടപ്പിലാക്കണമെന്നാണ്. ഇപ്പോള്‍ എം.വി. ഗോവിന്ദന്‍ പുതിയ താത്വികാചാര്യനായി രംഗത്ത് വന്ന് പൊതു സിവില്‍കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിക്കുകയാണ്. അതിനാല്‍ അദ്ദേഹം ആദ്യം പറയേണ്ടത് ഇഎംഎസും നായനാരും സുശീലാഗോപാലനുമൊക്കെ പറഞ്ഞത് സിപിഎം തള്ളിക്കളയുന്നുവെന്നാണ്. സിപിഎം എന്തുകൊണ്ടാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുമ്പോള്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകളെ പങ്കെടുപ്പിക്കാത്തത്. സെമിനാറുകളില്‍ മുസ്ലിം സ്ത്രീകളെക്കൂടി പങ്കെടുപ്പിക്കാനും അവരുടെ അഭിപ്രായം കേള്‍ക്കാനും തയാറാകണമെന്നാണ് സിപിഎമ്മിനോട് പറയാനുള്ളതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: keralacpmമുരളീധരൻകേന്ദ്ര സര്‍ക്കാര്‍ദക്ഷിണ റെയില്‍വേകെ റെയില്‍ സമരംഇ.ശ്രീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Kerala

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.