Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം മൂന്നാമത്തെ ചന്ദ്രപര്യവേക്ഷണത്തനിറങ്ങുമ്പോള്‍ ഐഎസ് ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് പ്രാര്‍ഥനയുടെയും ആകാംക്ഷയുടെയും നിമിഷങ്ങള്‍

ന്ദ്രനില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 യാത്രയ്‌ക്ക് തയ്യാറെടുക്കുമ്പോള്‍ ഐഎസ് ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രാര്‍ത്ഥനയും തെല്ല് ആകാംക്ഷയും. അതിസങ്കീര്‍ണ്ണമായ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് 14 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പര്യവേക്ഷണ പേടകത്തെയും പേറി വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയരുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 08:36 pm IST
inIndia

ന്യൂദല്‍ഹി:ചന്ദ്രനില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍  ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 യാത്രയ്‌ക്ക് തയ്യാറെടുക്കുമ്പോള്‍ ഐഎസ് ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രാര്‍ത്ഥനയും തെല്ല് ആകാംക്ഷയും. അതിസങ്കീര്‍ണ്ണമായ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് 14 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പര്യവേക്ഷണ പേടകത്തെയും പേറി വിക്ഷേപണ വാഹനമായ മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയരുക. വെള്ളിയാഴ്ച നടക്കുന്ന ദൗത്യത്തിന്റെ റിഹേഴ്സന്‍ ചൊവ്വാഴ്ച നടന്നു. ഓണ്‍ലൈനായി ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനലിലും ദുര്‍ദര്‍ശന്‍ ടിവിയിലും തത്സമയം വിക്ഷേപണം കാണാം.  

ഇന്ത്യയുടെ ഒന്നാമത്തെയും രണ്ടാമത്തെയും ചാന്ദ്രദൗത്യങ്ങള്‍

2008ലും 2019ലും രണ്ട് ചാന്ദ്രദൗത്യങ്ങള്‍ക്ക് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ് ആര്‍ഒ നേതൃത്വം നല്‍കിയിരുന്നു. ഒന്നാം ദൗത്യമായ ചന്ദ്രയാന്‍ ഒന്ന് ശാസ്ത്രീയമായും സാങ്കേതികമായും 100 ശതമാനം വിജയമായിരുന്നു.  ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ ചന്ദ്രയാന്‍ ഒന്നിന് കഴിഞ്ഞു. പത്ത് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ഓര്‍ബിറ്ററുമായുള്ള ബന്ധം വേര്‍പ്പെട്ടെങ്കിലും ചന്ദ്രയാന്‍ ഒന്ന് വന്‍വിജയമായിരുന്നു. ഇതോടെ ചന്ദ്രന്റെ ഉപരിതലങ്ങളിലെ രഹസ്യങ്ങള്‍ തേടാന്‍ ശേഷിയുള്ള ബഹിരാകാശ ശക്തിയായി ഇന്ത്യയും മാറി.  അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രം വിജയിക്കാന്‍ കഴിഞ്ഞ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയും ചരിത്രം കുറിച്ചു.  

ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ് ലാന്‍റിങ്ങിനെ പിഴവായിരുന്നു. 2019 ജൂലായ് 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നും ജിഎസ് എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയമായിരുന്നെങ്കിലും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിങ് നടത്താനാകാതെ പരാജയപ്പെട്ടു. സോഫ്റ്റ് ലാന്‍റിങ് പരാജയമായിരുന്നെങ്കിലും ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അടുത്തുവരെ ഭ്രമണം നടത്തിയ ചന്ദ്രയാന‍് രണ്ട് ഓര്ബിറ്റര്‍ ചന്ദ്രന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയച്ചിരുന്നു. ഈ ചിത്രങ്ങളുടെ പേരില്‍ ഐഎസ് ആര്‍ഒയ്‌ക്ക് ലോകമെമ്പാടുമുള്ള ശാസ്ത്രലോകത്തിന്റെ പ്രശംസ ലഭിച്ചിരുന്നു.  

ചങ്കിടിപ്പേറ്റുന്നത് സോഫ്റ്റ് ലാന്‍റിങ് വിജയിക്കുമോ എന്ന ചിന്ത  

ഇക്കുറി ചന്ദ്രന്റെ ഉപരിതലത്തില്‍ പര്യവേക്ഷണപേടകം ഇറങ്ങുമ്പോള്‍ അവിടുത്തെ ഉപരിതലം കൃത്യമായി കണക്കാക്കാന്‍ രണ്ട് ഹസാര്‍ഡ് ഡിറ്റക്ഷന്‍ ക്യാമറയും അവോയിഡന്‍ന്‍ ക്യാമറയുമുണ്ട്. ഇവ ചന്ദ്രോപരിതലത്തെക്കുറിച്ച് കൃത്യമായ ചിത്രം നല്‍കും. കല്ലും മണ്ണു കുഴഞ്ഞുകിടക്കുന്ന ലിഗോലിത്ത് എന്ന ഉപരിതലമാണെങ്കില്‍ കുഴപ്പമില്ല.  

എന്തായാലും സോഫ്റ്റ് ലാന്‍റിങ്ങിനായി ലാന്‍ഡര്‍ പ്രൊപ്പല്‍ഷല്‍ മൊഡ്യൂളിനിന്നും വേര്‍പ്പെടുന്നതുമുതല്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുന്നതുവരെ ഇക്കുറിയും ആശങ്കയുടെ നിമിഷങ്ങള്‍ തന്നെയായിരിക്കും. ചന്ദ്രയാന്‍ 3 എന്ന പര്യവേക്ഷണ പേടകം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങാന്‍ ഒട്ടേറെകടമ്പകള്‍ ഉണ്ട്. ഉപഗ്രഹ വിക്ഷേപണ സംവിധാനം കുറ്റമറ്റ് പ്രവര്‍ത്തിച്ചാല്‍ മാത്രം പോര. മൃദുവായി ചന്ദ്രോപരിതലത്തില്‍ പറന്നിറങ്ങാന്‍ ചന്ദ്രന്റെ ഉപരിതലത്തിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കാനാവണമെന്നതാണ് വെല്ലുവിളി. ഇതിന് കഴിയുമെന്ന പ്രത്യാശയിലാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍.  

.  

Tags: ചന്ദ്രയാന്‍ 3ISROബഹിരാകാശ സാങ്കേതികവിദ്യധവാന്‍ ബഹിരാകാശ കേന്ദ്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.