Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യ മുന്‍ എസ് എഫ് ഐയോ അതോ കട്ടസഖാവോ? വിദ്യ കാലടി സര്‍വ്വ. എസ്എഫ് ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി; മഹാരാജാസിലെ തീപ്പൊരി

മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന കെ.വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ലഭിയ്‌ക്കാന്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന സത്യം പുറത്തുവന്നതോടെ സിപിഎം നേതാക്കളും ഇടത് മന്ത്രിമാരും വിദ്യയെ തള്ളിപ്പറയുന്നതില്‍ മത്സരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 08:52 pm IST
in Kerala

തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ  നേതാവായിരുന്ന കെ.വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ലഭിയ്‌ക്കാന്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന സത്യം പുറത്തുവന്നതോടെ സിപിഎം നേതാക്കളും ഇടത് മന്ത്രിമാരും വിദ്യയെ തള്ളിപ്പറയുന്നതില്‍ മത്സരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.  

വിദ്യ ഇപ്പോള്‍  എസ് എഫ് ഐ  പ്രവര്‍ത്തകയല്ല എന്ന വാചകമാണ് മന്ത്രി എം.ബി. രാജേഷും ഇ.പി. ജയരാജനും മുതല്‍ എല്ലാവരും ഉപയോഗിക്കുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് വിദ്യയുടെ മാത്രം കുറ്റമാണെന്നാണ് വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പറഞ്ഞത്. എന്താ വിദ്യേ എന്ന ഒറ്റ വിളിയിലാണ് ശ്രീമതി ടീച്ചര്‍ തള്ളിപ്പറയല്‍ ഒതുക്കിയത്.  

എന്നാല്‍ ഇവരുടെ വാദങ്ങളെല്ലാം പൊളിച്ചടക്കുന്ന വിപ്ലവചരിത്രമാണ് വിദ്യയുടെ ഭൂതകാലം ചികയുമ്പോള്‍ പുറത്തുവരുന്നത്. വെറും എസ് എഫ്ഐ നേതാവായിരുന്നില്ല കെ. വിദ്യ. തീപ്പൊരി നേതാവായിരുന്നു. കാലടി സർവകലാശാലയില്‍ പഠിക്കുമ്പോള്‍ അവിടെ എസ് എഫ്ഐയുടെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു  എസ് എഫ് ഐ നേതാവ് ആര്‍ഷോയ്‌ക്കൊപ്പം നില്‍ക്കുന്ന കെ. വിദ്യയുടെ ഫോട്ടോയും ഇവര്‍ തമ്മിലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനകാലത്തെ ബന്ധമാണ് സൂചിപ്പിക്കുന്നത്. കാലടി സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കെ. വിദ്യയെ ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രത്തില്‍ കാണാം. മുകളിലെ വരിയില്‍ ഇടത്ത് നിന്നും മൂന്നാമത് കെ. വിദ്യയുടെ ഫോട്ടോയാണ്. വസ്തുത ഇതായിരിക്കെയാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്‌ഐക്കാർ അല്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്‌ഐക്കാരി ആകുമോയെന്നൊക്കെയുള്ള ഇ.പി ജയരാജന്റെ പ്രതികരണം പുറത്തുവന്നത്. എന്നാല്‍ ഫോട്ടോയില്‍ ഉള്ളതുകൊണ്ട് മാത്രം ആര്‍ഷോയുമായി രാഷ്‌ട്രീയബന്ധമുള്ള ആളാണ് കെ. വിദ്യയെന്ന് പറയാന്‍ കഴിയില്ലെന്ന വാദമാണ് ഇ.പി. ജയരാജന്‍ ഉയര്‍ത്തുന്നത്. 

മഹാരാജസ് കോളെജിലും പയ്യന്നൂർ കോളേജിലും എസ് എഫ് ഐ യുടെ തീപ്പൊരി നേതാവായിരുന്നു വിദ്യയെന്ന് പഴയ സഹപാഠികള്‍ ഓര്‍മ്മിക്കുന്നു.  ഇപ്പോള്‍ ആര്‍ഷോയെ രക്ഷിച്ചെടുക്കാനും വിദ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമുള്ള ശ്രമമാണ് സിപിഎം നേതാക്കളും മന്ത്രിമാരും നടത്തുന്നത്. 

 ……

Tags: ഐഎസ്life'സഖാവ്'കെ. വിദ്യഎസ് എഫ്ഐ നേതാവ് വിദ്യPM Arsho
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

പിഎം ആര്‍ഷോ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവ് ഷാനിഫ്

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Kerala

ഡിവൈഎഫ്ഐ നേതാവ് പി എം ആർഷോക്കെതിരെ ജാതി അധിക്ഷേപത്തിന് പരാതി നൽകിയ നിമിഷ രാജു പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.