Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യ മുന്‍ എസ് എഫ് ഐയോ അതോ കട്ടസഖാവോ? വിദ്യ കാലടി സര്‍വ്വ. എസ്എഫ് ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി; മഹാരാജാസിലെ തീപ്പൊരി

മുന്‍ എസ്എഫ്‌ഐ നേതാവായിരുന്ന കെ.വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ലഭിയ്‌ക്കാന്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന സത്യം പുറത്തുവന്നതോടെ സിപിഎം നേതാക്കളും ഇടത് മന്ത്രിമാരും വിദ്യയെ തള്ളിപ്പറയുന്നതില്‍ മത്സരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 08:52 pm IST
in Kerala

തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ  നേതാവായിരുന്ന കെ.വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ലഭിയ്‌ക്കാന്‍ രണ്ട് വര്‍ഷത്തെ അധ്യാപന പരിചയത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന സത്യം പുറത്തുവന്നതോടെ സിപിഎം നേതാക്കളും ഇടത് മന്ത്രിമാരും വിദ്യയെ തള്ളിപ്പറയുന്നതില്‍ മത്സരിക്കുകയാണ്. മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.  

വിദ്യ ഇപ്പോള്‍  എസ് എഫ് ഐ  പ്രവര്‍ത്തകയല്ല എന്ന വാചകമാണ് മന്ത്രി എം.ബി. രാജേഷും ഇ.പി. ജയരാജനും മുതല്‍ എല്ലാവരും ഉപയോഗിക്കുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് വിദ്യയുടെ മാത്രം കുറ്റമാണെന്നാണ് വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പറഞ്ഞത്. എന്താ വിദ്യേ എന്ന ഒറ്റ വിളിയിലാണ് ശ്രീമതി ടീച്ചര്‍ തള്ളിപ്പറയല്‍ ഒതുക്കിയത്.  

എന്നാല്‍ ഇവരുടെ വാദങ്ങളെല്ലാം പൊളിച്ചടക്കുന്ന വിപ്ലവചരിത്രമാണ് വിദ്യയുടെ ഭൂതകാലം ചികയുമ്പോള്‍ പുറത്തുവരുന്നത്. വെറും എസ് എഫ്ഐ നേതാവായിരുന്നില്ല കെ. വിദ്യ. തീപ്പൊരി നേതാവായിരുന്നു. കാലടി സർവകലാശാലയില്‍ പഠിക്കുമ്പോള്‍ അവിടെ എസ് എഫ്ഐയുടെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു  എസ് എഫ് ഐ നേതാവ് ആര്‍ഷോയ്‌ക്കൊപ്പം നില്‍ക്കുന്ന കെ. വിദ്യയുടെ ഫോട്ടോയും ഇവര്‍ തമ്മിലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനകാലത്തെ ബന്ധമാണ് സൂചിപ്പിക്കുന്നത്. കാലടി സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കെ. വിദ്യയെ ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രത്തില്‍ കാണാം. മുകളിലെ വരിയില്‍ ഇടത്ത് നിന്നും മൂന്നാമത് കെ. വിദ്യയുടെ ഫോട്ടോയാണ്. വസ്തുത ഇതായിരിക്കെയാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്‌ഐക്കാർ അല്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്‌ഐക്കാരി ആകുമോയെന്നൊക്കെയുള്ള ഇ.പി ജയരാജന്റെ പ്രതികരണം പുറത്തുവന്നത്. എന്നാല്‍ ഫോട്ടോയില്‍ ഉള്ളതുകൊണ്ട് മാത്രം ആര്‍ഷോയുമായി രാഷ്‌ട്രീയബന്ധമുള്ള ആളാണ് കെ. വിദ്യയെന്ന് പറയാന്‍ കഴിയില്ലെന്ന വാദമാണ് ഇ.പി. ജയരാജന്‍ ഉയര്‍ത്തുന്നത്. 

മഹാരാജസ് കോളെജിലും പയ്യന്നൂർ കോളേജിലും എസ് എഫ് ഐ യുടെ തീപ്പൊരി നേതാവായിരുന്നു വിദ്യയെന്ന് പഴയ സഹപാഠികള്‍ ഓര്‍മ്മിക്കുന്നു.  ഇപ്പോള്‍ ആര്‍ഷോയെ രക്ഷിച്ചെടുക്കാനും വിദ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമുള്ള ശ്രമമാണ് സിപിഎം നേതാക്കളും മന്ത്രിമാരും നടത്തുന്നത്. 

 ……

Tags: ഐഎസ്life'സഖാവ്'കെ. വിദ്യഎസ് എഫ്ഐ നേതാവ് വിദ്യPM Arsho
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

പിഎം ആര്‍ഷോ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവ് ഷാനിഫ്

പുതിയ വാര്‍ത്തകള്‍

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.