Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 288 ആയി ഉയര്‍ന്നു; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

803 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 56 പേര്‍ക്ക് ഗുരുതരമാണ്, 747 പേര്‍ക്ക് നിസാരപരിക്കാണ്. അതിനിടെ, ദുരന്ത കാരണം മാനുഷികമായ വീഴ്ചയാണെന്നും ഷാലിമാര്‍ ചെന്നൈ-കൊറോമാന്‍ഡല്‍ എക്സ്പ്രസ് പാളം മാറിക്കയറുകയായിരുന്നെന്നും വെളിവായിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2023, 12:06 am IST
inIndia

ന്യൂദല്‍ഹി: ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ 288 ആയി. 803 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 56 പേര്‍ക്ക് ഗുരുതരമാണ്, 747 പേര്‍ക്ക് നിസാരപരിക്കാണ്. അതിനിടെ, ദുരന്ത കാരണം മാനുഷികമായ വീഴ്ചയാണെന്നും ഷാലിമാര്‍ ചെന്നൈ-കൊറോമാന്‍ഡല്‍ എക്സ്പ്രസ് പാളം മാറിക്കയറുകയായിരുന്നെന്നും വെളിവായിട്ടുണ്ട്.  

അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി, ഉന്നതതല അന്വേഷണത്തിനു തീരുമാനിച്ചു. റെയില്‍വെ തെക്കുകിഴക്കന്‍ സര്‍ക്കിള്‍ സുരക്ഷാ കമ്മിഷണര്‍ എം.എം. ചൗധരിയുടെ നേതൃത്വത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം വീതവും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും റെയില്‍വെ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്കും.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഒഡീഷ ബാലാസോറിലെ ബഹനാഗ ബാസാര്‍ സ്റ്റേഷനിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ചെന്നൈക്കു വരികയായിരുന്ന 12841 കൊറോമാന്‍ഡല്‍ എക്സ്പ്രസ് ട്രാക്ക് മാറിക്കയറി ചരക്കുവണ്ടിയുടെ പിന്നിലിടിച്ച്  മറിയുകയായിരുന്നു. 22 കോച്ചുകളില്‍ 12 എണ്ണവും പാളം തെറ്റി. ഇവ, ബെംഗളൂരുവില്‍ നിന്ന് ഹൗറയ്‌ക്കു പോകുകയായിരുന്ന 12864 ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ അവസാനത്തെ രണ്ട് ജനറല്‍ കോച്ചുകളിലേക്കാണ് മറിഞ്ഞത്. ഈ രണ്ടു കോച്ചുകളും പാളം തെറ്റി. രണ്ടു ട്രെയിനുകളുടെയുമായി 14 കോച്ചുകളാണ് പാളംതെറ്റി മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ കോച്ചുകള്‍ തകര്‍ന്ന് നാമാവശേഷമായി. സ്ഥലത്തെ ട്രാക്കുകളും തകര്‍ന്നു.  

അപകടം നടന്നയുടന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കുകയും ദുരന്ത നിവാരണ സേനയെ അയയ്‌ക്കുകയും അവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനും പരിക്കേറ്റവരെ അടിയന്തരമായി ബാലാസോര്‍ ജില്ലാ ആശുപത്രിയിലും കട്ടക്ക് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച് ചികിത്സിക്കാനുമായി. ഇന്നലെ ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, ട്രാക്കുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനും ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് 45 ട്രെയിനുകള്‍ റദ്ദാക്കി, 39 എണ്ണം വഴിതിരിച്ചുവിട്ടു.ഒഡിഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ വീണ്ടും ഉയര്‍ന്നു, 288 ആയി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്‌

Tags: indiaതീവണ്ടിഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.