Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലേശ്വരം പാലായി പദ്ധതി ലക്ഷ്യം കണ്ടില്ല: ഉപ്പുവെള്ളം തന്നെ ശരണം

പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 11:00 pm IST
inKerala

നീലേശ്വരം: ഉപ്പുവെള്ളത്തിന് പരിഹാരമായി പാലായില്‍ നടപ്പിലാക്കിയ പദ്ധതി ലക്ഷ്യം കണ്ടില്ല. പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി. നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കെ വില്ലേജ്, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ തുടങ്ങിയ പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.ജല അതോറിറ്റിയുടെ കീഴില്‍ പ്രാരംഭ സര്‍വേ നടത്തിയതൊഴിച്ചാല്‍ മറ്റൊരു നടപടിയുമായില്ല. 2021 ഡിസംബറില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പാലായി ഷട്ടര്‍ കം ബ്രിഡ് ഉദ്ഘാടനം ചെയ്തിട്ട് ഒന്നര വര്‍ഷം കഴിയുമ്പോഴും കുടിവെള്ള പദ്ധതി ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.കാര്യങ്കോട് പുഴയില്‍ വേലിയേറ്റ സമയത്ത് പാലായിലും സമീപ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോടികള്‍ ചെലവിട്ട് പാലവും തടയണയും നിര്‍മ്മിച്ചിട്ട് ഇപ്പോഴും ഉപ്പുവെള്ളം കയറുന്നു.ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായുള്ള തടയണയില്‍ ചോര്‍ച്ചയുണ്ടായതാണ് ഇതിന്റെ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.നീലേശ്വരം- കയ്യൂര്‍ ബോട്ട് സര്‍വീസ്, ആധുനിക രീതിയിലുള്ള ടൂറിസം പദ്ധതികള്‍ എന്നിവ യാഥാര്‍ഥ്യമാക്കി ടൂറിസം പദ്ധതിയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വകാര്യ മേഖലയിലെ ചെറിയൊരു കയാക്കിങ്ങ് മാത്രമാണ് ഇവിടെയുള്ളത്. തേജസ്വിനി പുഴയില്‍ വേലിയേറ്റ സമയത്ത് പാലായി മുതല്‍ മുകളിലോട്ട് 18 കിലോമീറ്റര്‍ വരെ ഉപ്പു കലര്‍ന്ന് കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. 1866 ഹെക്ടറോളം കൃഷിഭൂമിക്ക് ഇത് പ്രതികൂലമാകു കയും നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയപ്പോള്‍ ഇതിന് പ്രതിവിധിയും ഒപ്പം കയ്യൂര്‍-ചീമേനി പഞ്ചായത്തിനേയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നാട്ടുകാര്‍ക്ക് നല്ലൊരു പാലം കിട്ടി യെന്നതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.

Tags: kasargodകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Neeleswaram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.