Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലേശ്വരം പാലായി പദ്ധതി ലക്ഷ്യം കണ്ടില്ല: ഉപ്പുവെള്ളം തന്നെ ശരണം

പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 11:00 pm IST
in Kerala

നീലേശ്വരം: ഉപ്പുവെള്ളത്തിന് പരിഹാരമായി പാലായില്‍ നടപ്പിലാക്കിയ പദ്ധതി ലക്ഷ്യം കണ്ടില്ല. പ്രദേശവാസികള്‍ക്ക് ഉപ്പ് വെള്ളം തന്നെ ഉപയോഗിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. കുടിവെള്ളത്തിനും ഉപ്പുവെള്ളം കയറുന്നത് തടയാനും പ്രധാന ലക്ഷ്യത്തോടെ യാഥാര്‍ഥ്യമാക്കിയ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് 65 കോടി രൂപ ചെലവാക്കി വകുപ്പ് വടക്കേ മലബാറിലെ ഏറ്റവും വലിയ പദ്ധതി പൂര്‍ത്തി യാക്കിയത്. ഒടുവില്‍ ഗതാഗതത്തിനുള്ള പാലം മാത്രമായി മാറി. നീലേശ്വരം നഗരസഭ, കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കെ വില്ലേജ്, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ തുടങ്ങിയ പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.ജല അതോറിറ്റിയുടെ കീഴില്‍ പ്രാരംഭ സര്‍വേ നടത്തിയതൊഴിച്ചാല്‍ മറ്റൊരു നടപടിയുമായില്ല. 2021 ഡിസംബറില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പാലായി ഷട്ടര്‍ കം ബ്രിഡ് ഉദ്ഘാടനം ചെയ്തിട്ട് ഒന്നര വര്‍ഷം കഴിയുമ്പോഴും കുടിവെള്ള പദ്ധതി ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.കാര്യങ്കോട് പുഴയില്‍ വേലിയേറ്റ സമയത്ത് പാലായിലും സമീപ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോടികള്‍ ചെലവിട്ട് പാലവും തടയണയും നിര്‍മ്മിച്ചിട്ട് ഇപ്പോഴും ഉപ്പുവെള്ളം കയറുന്നു.ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായുള്ള തടയണയില്‍ ചോര്‍ച്ചയുണ്ടായതാണ് ഇതിന്റെ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.നീലേശ്വരം- കയ്യൂര്‍ ബോട്ട് സര്‍വീസ്, ആധുനിക രീതിയിലുള്ള ടൂറിസം പദ്ധതികള്‍ എന്നിവ യാഥാര്‍ഥ്യമാക്കി ടൂറിസം പദ്ധതിയും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വകാര്യ മേഖലയിലെ ചെറിയൊരു കയാക്കിങ്ങ് മാത്രമാണ് ഇവിടെയുള്ളത്. തേജസ്വിനി പുഴയില്‍ വേലിയേറ്റ സമയത്ത് പാലായി മുതല്‍ മുകളിലോട്ട് 18 കിലോമീറ്റര്‍ വരെ ഉപ്പു കലര്‍ന്ന് കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. 1866 ഹെക്ടറോളം കൃഷിഭൂമിക്ക് ഇത് പ്രതികൂലമാകു കയും നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയപ്പോള്‍ ഇതിന് പ്രതിവിധിയും ഒപ്പം കയ്യൂര്‍-ചീമേനി പഞ്ചായത്തിനേയും നീലേശ്വരം നഗരസഭയേയും ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നാട്ടുകാര്‍ക്ക് നല്ലൊരു പാലം കിട്ടി യെന്നതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.

Tags: kasargodകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Neeleswaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.