Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രത്തിന്റെ ഭാഗമാകാന്‍ ഈ 13കാരന്‍; വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി വരുണ്‍

അവയവങ്ങള്‍ സ്വീകരിച്ച് പുതുജീവിതത്തിലേക്ക് എത്തിയവര്‍ക്കും ദാനം ചെയ്തവര്‍ക്കും ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാണെന്ന് ബോധവത്കരിക്കുന്നതിനും അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ലോകജനതയിലേക്ക് ആഴത്തില്‍ എത്തിക്കുന്നതിനും വേണ്ടി നടത്തുന്ന കായിക മാമാങ്കമാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 05:33 pm IST
inIndia

ന്യൂദല്‍ഹി: ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് 2023ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി വരുണ്‍. അവയവദാനത്തിന്റെ മഹത്വം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില തെറ്റായ ധാരണകളെ തച്ചുടയ്‌ക്കുന്ന ഒന്നാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്. അവയങ്ങള്‍ ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കും വേണ്ടി നടത്തുന്ന അന്താരാഷ്‌ട്ര മത്സരമാണിത്.

അവയവങ്ങള്‍ സ്വീകരിച്ച് പുതുജീവിതത്തിലേക്ക് എത്തിയവര്‍ക്കും ദാനം ചെയ്തവര്‍ക്കും ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാണെന്ന് ബോധവത്കരിക്കുന്നതിനും അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ലോകജനതയിലേക്ക് ആഴത്തില്‍ എത്തിക്കുന്നതിനും വേണ്ടി നടത്തുന്ന കായിക മാമാങ്കമാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്. ഇതിനായി രൂപീകരിച്ചിരിക്കുന്ന ഫെഡറേഷനില്‍ നമ്മുടെ രാജ്യത്തെ സംഘടനയായ ഓര്‍ഗന്‍ ഇന്ത്യ (ഓര്‍ഗന്‍ റിസീവിംഗ് ആന്‍ഡ് ഗിവിങ് അവയര്‍നെസ്സ് നെറ്റ്‌വര്‍ക്ക്) മെമ്പര്‍ ഓര്‍ഗനൈസേഷന്‍ കൂടിയാണ്. ഇത്തവണ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടക്കാന്‍ പോകുന്ന ഗെയിംസിലാണ് വരുണടക്കമുള്ള പ്രതിഭകള്‍ മാറ്റുരയ്‌ക്കുക.

വരുണിന്റെ ജീവിതം സമൂഹത്തിനു മുന്നില്‍ വലിയ ആശയങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നു. ഒരു ദിവസം തലകറങ്ങി വീണതോടെയാണ് വരുണിന്റെ ജീവിതത്തിലെ കയ്‌പേറിയ അദ്ധ്യായങ്ങളുടെ തുടക്കം. അന്ന് വരുണും മാതാപിതാക്കളും ചെന്നൈയിലായിരുന്നു. പിന്നീട് ബെംഗളൂരുവിലേക്ക് തിരിച്ചുവന്നതോടെ അവന് കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തിയതില്‍ വരുണിന് സികെഡി (ക്രോണിക് കിഡ്‌നി ഡിസീസ്) ആണെന്ന് മനസ്സിലായി.

മകന് വൃക്ക ദാനം ചെയ്യാന്‍ അമ്മ ദീപ ആദ്യമേ ഒരുക്കമായിരുന്നു. അതുകൊണ്ട് വൈകാതെ തന്നെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. വരുണ്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും ചികിത്സയ്‌ക്കും ഒടുവില്‍ അവയവ ദാതാവായ ദീപയും സാധാരണ ജീവിതം നയിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകം ഉറ്റുനോക്കുന്ന അന്താരാഷ്‌ട്ര കായിക മത്സരത്തിന്റെ ഭാഗമായി കൊണ്ട് വരുണ്‍ ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണ്. ശാരീരികവും മാനസികവുമായി നേരിട്ട വെല്ലുവിളികളെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവന്ന വരുണ്‍ ‘ഒളിമ്പിക്‌സില്‍’ പങ്കെടുക്കാന്‍ പോവുകുന്നു.

അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും നല്കിയവര്‍ക്കും പ്രത്യേകം മത്സരങ്ങളാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് ഉള്ളത്. അവയവ ദാതാവായ വരുണിന്റെ അമ്മ ദീപയും മത്സരത്തില്‍ പങ്കാളിയാകും. ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് വരുണ്‍.

ഡോണര്‍മാര്‍ക്കുള്ള വിഭാഗത്തിലാണ് അമ്മ പങ്കെടുക്കുന്നത്. 2011 മുതലാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാന്‍ ആരംഭിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ മത്സാരാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്നതില്‍ നിന്ന് 2019 ആയപ്പോഴേക്കും 14 പേര്‍ പങ്കെടുത്തു. ഏഴ് മെഡലുകളും ഇവര്‍ ഇന്ത്യയ്‌ക്കായി സമ്മാനിച്ചു. 2023ലെ ഒളിമ്പിക്‌സില്‍ വരുണുള്‍പ്പെടെ അമ്പതോളം ട്രാന്‍സ്പ്ലാന്റ് അത്‌ലെറ്റുകളാണ് പങ്കെടുക്കുക.

Tags: indiakeralaഅവയവം മാറ്റിവെയ്ക്കല്‍വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.