Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു സന്യാസിക്ക് യോഗ കേന്ദ്രം ആരംഭിക്കുന്നതിന് പിണറായി സര്‍ക്കാര്‍ പാട്ടത്തിന് ഭൂമി നല്‍കുന്നതില്‍ കോണ്‍ഗ്രസിനും മാധ്യമംപത്രത്തിനും കലിപ്പ്

ഇസ്ലാം മതത്തില്‍ ജനിച്ച് പിന്നീട് ഹിമാലയത്തില്‍ പോയി ഹൈന്ദവസന്യാസ രീതികളില്‍ ആകൃഷ്ടനായ വ്യക്തിയാണ് ശ്രീ എം എന്ന പേരില്‍ അറിയപ്പെടുന്ന ആത്മീയാചാര്യന്‍. ഇദ്ദേഹത്തിന് പിണറായി സര്‍ക്കാര്‍ യോഗ കേന്ദ്രം തുറക്കുന്നതിന് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതില്‍ വിളറി പൂണ്ടിരിക്കുന്നത് കോണ്‍ഗ്രസിനും മാധ്യമം പത്രത്തിനും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 06:18 pm IST
inKerala

തിരുവനന്തപുരം: ഇസ്ലാം മതത്തില്‍ ജനിച്ച് പിന്നീട് ഹിമാലയത്തില്‍ പോയി ഹൈന്ദവസന്യാസ രീതികളില്‍ ആകൃഷ്ടനായ വ്യക്തിയാണ് ശ്രീ എം എന്ന പേരില്‍ അറിയപ്പെടുന്ന ആത്മീയാചാര്യന്‍. ഇദ്ദേഹത്തിന് പിണറായി സര്‍ക്കാര്‍ യോഗ കേന്ദ്രം തുറക്കുന്നതിന് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതില്‍ വിളറി പൂണ്ടിരിക്കുന്നത് കോണ്‍ഗ്രസിനും മാധ്യമം പത്രത്തിനും.  

തിരുവനന്തപുരത്തെ ഒരു സമ്പന്ന മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിഖാനാണ് പിന്നീട് വിധിവൈപരീത്യത്താല്‍ ശ്രീ മഹേസ്വമത് ബാബാജിയുടെ ശിഷ്യനായി മാറിയത്. ഒമ്പതുവയസ്സുള്ളപ്പോള്‍ ശ്രീ എമ്മിന്റെ വീട്ടില്‍ ഈ ബാബാജി എത്തി. വീട്ടുവളപ്പിലെ പേരമരത്തിനരികില്‍ പൊടുന്നനെ ഒരു ദിവസം ബാബാജിയെ കണ്ടതോടെ ശ്രീ എം മാറി. ആന്ധ്രയിലെ മദനപള്ളിയിലാണ് ഇദ്ദേഹത്തിന്റെ ആശ്രമം.ഇപ്പോള്‍ യോഗാചാര്യനും ആത്മീയാചാര്യനുമാണ്.  

ആര്‍എസ്എസ് -സിപിഎം ചര്‍ച്ചയ്‌ക്ക് ഇടനിലനിന്നതിന് പ്രതിഫലമായാണ് ഇടത് സര്‍ക്കാര്‍ ശ്രീ എമ്മിന് ഭൂമി നല്‍കുന്നത് എന്ന് ആരോപണമുണ്ടെന്ന് മാധ്യമം പറയുന്നു. ഇവിടെ യോഗസെന്‍റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും മാധ്യമത്തിലെ വാര്‍ത്ത പറയുന്നു.  

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് ഭൂമി അനുവദിച്ചത്. സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയ്‌ക്ക് മധ്യസ്ഥത വഹിച്ചതിനുള്ള പാരിതോഷികമെന്ന നിലയിലാണ് ഭൂമിനല്‍കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നതായും മാധ്യമം പറയുന്നു.

2021  ഫെബ്രുവരി 24ലെ മന്ത്രിസഭായോഗത്തില്‍ അജണ്ടക്ക്പുറത്തുള്ള വിഷയമായി പരിഗണിച്ചാണ് ശ്രീ എമ്മിന് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മാധ്യമം പത്രം പറയുന്നു.  

സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാനത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കാതെയാണ് ശ്രീ എമ്മിന് ഭൂമി നല്‍കിയതെന്നും മാധ്യമം കുറ്റപ്പെടുത്തുന്നു.എന്തായാലും രണ്ട് വര്‍ഷം കൊണ്ട് യോഗസെന്‍ററിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് ശ്രീ എം സ്ഥാപിച്ച സത്സംഗ് ഫൗണ്ടേഷന്റെ ശ്രമം.  

Tags: landpinarayiസന്യാസിയൂത്ത് കോണ്‍ഗ്രസ്സത്സംഗ് ഫൗണ്ടേഷന്‍മാധ്യമംശ്രീ എംശ്രീഎം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.